അയാൾ കള്ള പേരിൽ കണക്കിൽ പെടാത്ത കുറേ കിലോ സ്വർണ്ണം മുംബൈ നിന്നും റഫീഖിന്റെ പേരിൽ അയപ്പിച്ചു. അങ്ങനെ സേട്ട് തന്നെ അതു കസ്റ്റംസിന് ഒറ്റികൊടുക്കുകയും ചെയ്തു. അങ്ങനെ റഫീഖിനെയും കാറും തൊണ്ടിമുതൽ ആയ സ്വർണ്ണം ഉൾപ്പെടെ കസ്റ്റംസ് പിടികൂടി, റഫീഖ് അകത്തായി. എന്തു ചെയ്യണം എന്ന് അറിയാതെ സുലൈഖ ആകെ ടെൻഷൻ ആയി, സുലൈഖ സൈറയെ വിളിച്ചു കാര്യം പറഞ്ഞു. സൈറ സേട്ട്നോട് കാര്യം പറഞ്ഞു, സേട്ട് സൈറയോട് പറഞ്ഞു ‘അയാൾ അതിൽ ഇടപെട്ടാൽ, പുള്ളിടെ സ്വർണ്ണം കൂടെ കസ്റ്റംസ് കൊണ്ടുപോകുമെന്നും തത്കാലം മിണ്ടാതെ ഇരുന്നോളാനും പറഞ്ഞു ‘. അങ്ങനെ വേറെ വഴി ഇല്ലാതെ സുലൈഖ ഒരു അഡ്വക്കേറ്റ് നെ കണ്ടു നിയമ വശങ്ങൾ അന്വേഷിച്ചു. റഫീഖിനെ ജാമ്യത്തിൽ ഇറക്കാൻ ഒരു വലിയ തുക തന്നെ കെട്ടി വെക്കണം എന്ന് അഡ്വക്കേറ്റ് പറഞ്ഞു. വേറെ വഴി ഇല്ലാതെ ആയപ്പോൾ സുലൈഖ നേരിട്ട് സേട്ട് നെ വിളിച്ചു കാര്യം പറഞ്ഞു. സേട്ട് സുലൈഖയോട് ധൈര്യമായി ഇരിക്കാനും രാത്രി പുള്ളി വീട്ടിൽ വന്നു കണ്ടോളാം എന്നും അപ്പോൾ ബാക്കി കാര്യം ഡിസ്കസ് ചെയ്യാമെന്നും പറഞ്ഞു.
അങ്ങനെ അന്ന് രാത്രി സേട്ട് ഒരു 11 മണി ആയപ്പോൾ സുലൈഖയുടെ വീട്ടിൽ എത്തി. റഫീഖ് അകത്തായതോടെ സുലൈഖയും രണ്ടു കുട്ടികളും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്, സേട്ട് കാർ നിർത്തി തന്റെ ഡ്രൈവറോട് പുറത്ത് നിൽക്കാൻ പറഞ്ഞു കാറിൽ നിന്നും ഇറങ്ങി വീടിന്റെ ഉമ്മറത്തേക്ക് കയറി. രാത്രി വൈകിയത് കൊണ്ട് ലൈറ്റ് ഒക്കെ അടച്ചിരുന്നു, സേട്ട് ഒരു ചുരുട്ട് കത്തിച്ചു വലിച്ചു കൊണ്ട് വാതിലിൽ മുട്ടി “ടോക് ടോക് ടോക്” വാതിൽ മുട്ടുന്ന ശബ്ദം കെട്ട സുലൈഖ അകത്തു നിന്നും എഴുന്നേറ്റ് ഹാളിൽ വന്നു ക്ലോക്കിൽ സമയം നോക്കി, 11:16 ആയിരുന്നു ആപ്പോൾ. സുലൈഖ മനസിൽ കരുതി ‘ആരായിരിക്കും ഈ നേരത്ത് എന്ന്?!’ എന്നിട്ട് അവൾ അവളുടെ സാരി ബ്ലൗസ് ഒക്കെ നേരെ ആക്കി,മുടി ഒക്കെ നന്നായി ഒതുക്കി കെട്ടി വെച്ച് വാതിലിന് അടുത്ത് വന്നു പതിയെ വാതിൽ തുറന്നു. വാതിൽ തുറന്ന സുലൈഖയെ കണ്ടു സേട്ട്ന് കാമം തിളച്ചു മറിഞ്ഞു, എങ്ങനെ തിളയ്ക്കാതെ ഇരിക്കും?! ശില്പ ഷെട്ടി അല്ലേ മുന്നിൽ നിൽക്കുന്നത്!. സേട്ട് നെ കണ്ടു സുലൈഖ ഒന്ന് ചിരിച്ചു എന്നിട്ട് പതുക്കെ ചോദിച്ചു.
സുലു :- സലീംക്ക ആയിരുന്നോ?! ഞാൻ ആകെ പേടിച്ചു ഈ നേരത്ത് ആരാണെന്നു കരുതി.
സേട്ട് :- ഹാ ഞാൻ ഒന്ന് കസ്റ്റംസ് ഓഫിസറെ കാണാൻ പോയത് ആയിരുന്നു, അതാണ് ലേറ്റ് ആയതു.
സുലു :- (സുലൈഖക്ക് അതുകേട്ടപ്പോൾ പ്രതീക്ഷ ആയി) ഇങ്ങള് അകത്തേക്ക് വരൂ, അകത്തിരുന്നു സംസാരിക്കാം. (അതും പറഞ്ഞു സുലൈഖ പുറത്ത് കാറിലേക്ക് നോക്കി ഡ്രൈവറെ കണ്ട സുലൈഖ സേട്ട് നോട് ചോദിച്ചു) അല്ല അതാരാണ് കാറിൽ, വേറെ ആരെങ്കിലും ഉണ്ടോ കൂടെ?!