സ്മിത പ്രസവിച്ച ശേഷം ഗീതുവിന് ഇതുവരെ വിശേഷം ഒന്നും ആയില്ലേ ഇതുവരെ എന്തേലും കുഴപ്പം ഉണ്ടോ ഡോക്ടറെ കാണിക്കാൻ മേലാരുന്നോ എന്ന നാട്ടുകാരുടെ ചോദ്യങ്ങൾ ലീലാമ്മ മകളോട് പറഞ്ഞപ്പോ ഗീതു ഇനി വൈകിയാൽ ശരിയാവില്ല എന്ന് സേവിച്ചനോട് പറഞ്ഞു. ആത്മാർത്ഥമായി അദ്വാനിച്ചതിന്റെ ഫലമായി ഗീതു മൂന്നു മാസം കഴിഞ്ഞപ്പോ ഗർഭിണി ആയി.
നീതു എന്ന പേര് കേട്ടപ്പോ സേവിച്ചനു എന്തിനാണ് ദേഷ്യം വന്നത് എന്ന് പറയുന്നതിനാണ് ഈ കുടുംബ പുരാണം മുഴുവൻ എഴുതിയത്. നമ്മുടെ കഥയിലെ സംഭവങ്ങൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.. പതിവ് പോലെ ലൈക് കമെന്റ് ഇത്യാദി പ്രോത്സാഹനങ്ങൾ നൽകി ഈയുള്ളവനെ അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തുടങ്ങട്ടെ
അതേ ഈ പറഞ്ഞ സംഭവങ്ങൾ നടക്കുന്നത് രണ്ടായിരത്തി പതിനാലിൽ ആണ് കേട്ടോ.. നമ്മുടെ കഥാപാത്രങ്ങളുടെ അപ്പോഴത്തെ പ്രായം
ലീലാമ്മ നാല്പത്തി മൂന്നു വയസ്സ്
മകൻ ഗിരീഷ് ഇരുപത്തി ആറു വയസ്സ്
മകൾ ഗീതു ഇരുപത്തി അഞ്ചു വയസ്സ്
ഗീതുവിന്റെ ഭർത്താവ് സേവിച്ചൻ ഇരുപത്തി ഒൻപതു വയസ്സ്
ഗിരീഷിന്റെ ഭാര്യ സ്മിത ഇരുപതു വയസ്സ്
ഏറ്റവും ഇളയ മകൾ നീതു പതിനാറു വയസ്സ്
ഗിരീഷിന്റെയും സ്മിതയുടെയും മകൻ ഒരു വയസ്സ് (കാര്യമൊന്നും ഇല്ല എന്നാലും ചുമ്മാ കിടക്കട്ടെ)
ഗീതു ഗർഭിണി ആയപ്പോ ചെറിയ കോംപ്ലിക്കേഷൻസ്. ഗർഭപാത്രസംബന്ധിച്ച ചെറിയ പ്രശ്‍നം ആദ്യമേ തന്നെ കണ്ടു പിടിച്ചതിനാൽ ബെഡ് റസ്റ്റ് ആണ് ഡോക്ടർസ് നിർദേശിച്ചത്. ഒരു വിദേശ രാജ്യത്തു ജോലി ചെയ്യുമ്പോ തുടർച്ചയായി അവധി എടുത്തു വീട്ടിൽ ഇരുന്നാൽ പരിചരണത്തിന് ആളെ കിട്ടാൻ ബുദ്ദിമുട്ടുള്ളത് കൊണ്ട് ഗീതു മൂന്നാം മാസം തന്നെ ലോങ്ങ് ലീവ് എടുത്തു നാട്ടിൽ വന്നു. ഗീതുവിന്റെ വീട് പൂതക്കുഴി എന്ന ഉൾപ്രദേശത്തു ആയതിനാൽ ഡോക്ടറെ കാണുന്നതിനും മറ്റുമുള്ള ബുദ്ദിമുട്ട് ഉണ്ടായിരുന്നു ..യാത്രകൾ ചെയ്യാനേ പാടില്ല എന്ന അവസ്ഥ ആയിരുന്നു അപ്പോഴേക്കും. അപ്പോഴാണ് ടൗണിൽ പുതുതായി ആരംഭിച്ച ഹാപ്പി മാം ആയുർവേദ ആശുപത്രിയുടെ വിവരം അറിഞ്ഞത്. ഗർഭിണി ആയ സ്ത്രീ അവിടെ പോയി താമസിക്കുകയാണ് വേണ്ടത്.. മുഴുവൻ പരിചരണവും അവരുടെ വക.പ്രസവ ശേഷം മാത്രമേ തിരികെ പോരാൻ പറ്റുകയുള്ളു. നിരവധി ഗർഭിണികൾ ഒന്നിച്ചു താമസിക്കുന്ന ഒരു ചെറിയ വില്ല അതായിരുന്നു ഹാപ്പി മാം .. ഇരുപത്തി നാല് മണിക്കൂറും വിദഗ്ദരായ മെഡിക്കൽ ടീമിന്റെ പരിചരണം ലഭിക്കുന്നതിനാൽ ഗീതു അവിടെ അംഗമായി ചേർന്നു. സേവിച്ചന്റെ മാതാപിതാക്കൾ മൂത്ത ചേട്ടന്റെ കൂടെ അമേരിക്കയിൽ പോയതും ഒരു കാരണമായിരുന്നു. ആണുങ്ങൾക്ക് പകൽ സമയം മാത്രം ആയിരുന്നു വിസിറ്റിംഗ് ടൈം. തുണക്ക് ആരെയും ആവശ്യമില്ലെങ്കിലും ആരെങ്കിലും പ്രത്യേകം ആവശ്യപ്പെട്ടാൽ ഒരു സ്ത്രീക്ക് മാത്രം കൂടെ നില്ക്കാൻ അനുവാദം ലഭിച്ചിരുന്നു. നീതു പഠിക്കുന്ന സ്‌കൂൾ അവിടെ അടുത്തായതിനാൽ നീതു അവിടെ നിന്നും സ്കൂളിൽ പോയി വന്നിരുന്നു. ആഴ്ച്ചാവസാനം അവൾ പൂതക്കുഴി വീട്ടിലേക്കു പോയിരുന്നു. അത് കൂടാതെ ലീലാമ്മയും മിക്ക ദിവസവും തന്റെ നൃത്ത വിദ്യാലയത്തിലെ ക്ലാസുകൾ നേരത്തെ തീർത്തു മകളുടെ അടുത്ത് പോയിരുന്നു. സേവിച്ചൻ സൗദിയിൽ തന്നെ ആയിരുന്നു എങ്കിലും പെരുനാൾ അവധി വന്നപ്പോ ചെറിയ വിസിറ്റിനു നാട്ടിൽ എത്തിയപ്പോഴാണ് നമ്മുടെ കഥ ആരംഭിക്കുന്നത്.
അളിയാ കുപ്പി കൊണ്ട് വന്നിട്ടുണ്ടല്ലോ അല്ലേ – ഗിരീഷിന്റെ കടയിൽ നിന്ന സേവിച്ചനോടു ഗിരീഷ് ചോദിച്ചു