ഞാൻ പെട്ടെന്ന് ഒന്നു മരവിച്ചു. നുള്ളു കൊണ്ട കൈ ഒന്നു വലിക്കുക പോലും ചെയ്യാതെ, പോക്കറ്റിൽ നിന്നും മൊബൈൽ എടുക്കാൻ എന്ന പോലെ പാന്റിന്റെ പോക്കറ്റ് തപ്പി. ഇവരെല്ലാം മനസ്സിലാക്കി. ഇവർക്കെല്ലാം അറിയാം. എന്റെ ജോലി പോവും. ക്ലാസ്സു മുടങ്ങും. ഇത്തയെ പോക്കും. ഞാൻ നാറും, ആകെ നാണക്കേടാവും. ഒരായിരം ചിന്തകൾ മനസ്സിലൂടെ കടന്നു പോയി. മനസ്സിൽ രക്ഷപെടാനുള്ള വഴികൾ ഓരോന്നായി ഇണക്കിച്ചേർത്തു നോക്കി. എന്റെ കാലിന്റെ പെരുവിരൽ മുതൽ വിറച്ചു.
“എന്താ ദേവൂമ്മ, എനിക്ക് നൊന്തുട്ടോ”.
“ആർക്കൊക്കെ നോവുന്നുണ്ടെന്നു ഞാൻ മിനിയാന്ന് കേട്ടു. എന്താ വാതിൽ അടച്ചിട്ടൊണ്ട് ഓഫീസിനുള്ളിൽ രണ്ടിനും പരുപാടി?”
ഞാനിരുന്നു വിയർത്തു. ദൈവമേ, വീട്ടിലെങ്ങാനും ഇതറിഞ്ഞാൽ, ബെൽറ്റിനടിക്കാറുള്ള അച്ഛൻ എന്നെ അതു കഴുത്തിലിറുക്കി കൊല്ലും. അവരെ അപ്പോൾ കൊന്നു കളഞ്ഞാലൊന്നു വരെ ആലോചിച്ചു. ഈ പൂറി തന്ന കക്കയിറച്ചി കഴിക്കണ്ടായിരുന്നു.
“എന്താ കമലേ ആലോചിക്കണേ?”
ആ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി.
“ദേവൂമ്മ എന്താ പറയണേ, ഓഫീസ് എപ്പൊ അടച്ചിട്ടു?”
“നീ കൂടുതൽ പൊട്ടനാവണ്ട, മിനിയാന്ന് ബന്ധുവീട്ടിൽ പോവാൻ ഇറങ്ങിയപ്പോ വീടിന്റെ താക്കോൽ നിന്നെ ഏൽപ്പിക്കാൻ മുകളിൽ വന്നതാ ഞാൻ. വാതിൽ ചാരിയിട്ടിരിക്കുന്നത് കണ്ട് അത് തുറക്കാൻ തുടങ്ങുമ്പോളാണ് അകത്തു നിന്നും സജിതേടെ കരച്ചിൽ കേട്ടു. ഒന്നുകൂടെ ശ്രദ്ധിച്ചപ്പോ മനസ്സിലായി സുഖം കൊണ്ടുള്ള കാരച്ചിലാണെന്നു. ഞാൻ പിന്നെ അവിടെ ശല്യപ്പെടുത്താൻ നിന്നില്ല”.
ഇനി അലോചിച്ചിരുന്നിട്ട് കാര്യമില്ല. ഇവരെ അങ്ങു തട്ടിയെക്കാം.. ഇത്താനെ എങ്കിലും രക്ഷിക്കാം. പക്ഷെ കൊല്ലാൻ പോയിട്ടു വിറച്ചിട്ടു ഇരുന്നിടത്തുന്നു എണീക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. കാലു പിടിച്ചു നോക്കണോ?
“ഉണ്ടിട്ടു കൈ കഴുകാതിരിക്കല്ലേ, കല്യാണം വൈകും.”
അതും പറഞ്ഞവർ ചിരിക്കാൻ തുടങ്ങി. ഒരുമാതിരി യക്ഷി പടങ്ങളിലൊക്കെ ചിരിക്കും പോലെ. അവരുടെ ഒരു ഊമ്പിയ തമാശ. ഞാൻ പയ്യെ എണീറ്റ് വാഷ്‌ബേസിനിൽ കയ് കഴുകി തിരികെ നടന്നു. അപ്പോഴും എനിക്ക് ഒന്നിനും ഒരു ഐഡിയയും കിട്ടിയില്ല.
“പോവല്ലേ കമലേ, നില്ക്കു, ഞാൻ പറയട്ടെ…”
ഞാൻ നിന്നു. അവരുടെ മുഖത്തേക്ക് നോക്കി. അവർ അംഗം ജയിച്ചത് പോലെ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. എന്റെ വയറിന് മേലെ കയ് വച്ചു തടകികൊണ്ട് പറഞ്ഞു,” നീ പേടിക്കണ്ട, ഞാൻ ഇതാരോടും പറയില്ല.”