കല്ല്യാണപെണ്ണ് 3 [Jungle Boys]

Posted by

——————————————————
പിറ്റേന്ന് രാവിലെ പ്രതീക്ഷയോടെ ചിന്നുവിനെയും കൂട്ടി അഷിതയുടെ അടുത്തെത്തിയ മാധവന്‍ അവള്‍ താമസിക്കാന്‍ വീട്ടില്‍ പോയ കാര്യം ഭാരതിയില്‍നിന്ന് അറിഞ്ഞു. അത് അയാളെ കൂടുതല്‍ വിഷമത്തിലാക്കി. ഭയവും ഇല്ലാതിരുന്നില്ല. അവള്‍ മഹേഷിനോടോ അവളുടെ വീട്ടുകാരോട് തന്റെ കാര്യം പറയുമോ…? ഏതായാലും ഭാരതിയോട് പറഞ്ഞിട്ടില്ല. ഭയം അയാളെ കീഴ്‌പ്പെടുത്തി. ഒപ്പം കാമം അയാളില്‍ തളംകെട്ടി. രേണുകയെ വിളിച്ചു. അവളോട് ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങാനും സിറ്റിയില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കാനും മാധവന്‍ പറഞ്ഞു. പറഞ്ഞപോലെ അവള്‍ ബസ് ബസ്‌റ്റോപ്പില്‍ മാധവനെ കാത്തുനിന്നു. കാറുമായി മാധവന്‍ സ്റ്റോപ്പിലെത്തി. രേണുക കാറിലേക്ക് കയറി. മാധവനോടായി
രേണുക: എങ്ങോട്ടാ മാധവേട്ടാ…
കാറോടിച്ചുകൊണ്ട് മാധവന്‍: എനിക്ക് ഇന്ന് നിന്നെ വേണം
ചിരിച്ചുകൊണ്ട് രേണുക: ഉം.. കുറെയായല്ലോ.. നമ്മള്‍ തമ്മില്‍
അവള്‍ മുഴുമിപ്പിച്ചില്ല. കാറ് ആ പഴയസ്ഥലത്തേക്ക് നീങ്ങി. റബ്ബര്‍ തോട്ടത്തിനു നടുവിലുള്ള ഒരു ചെറിയവീടിന്റെ മുമ്പില്‍ നിര്‍ത്തി. അതില്‍ നിന്നിറങ്ങി രേണുക താക്കോല്‍ അവിടെ നിന്നെടുത്ത് തുറന്ന് ഉള്ളിലേക്ക് കയറി. പിന്നാലെ മാധവനും. വാതിലടച്ചു അകത്തെത്തിയ മാധവന്‍ ബ്‌ളൈസയിക്കുന്ന രേണുകയെ നോക്കി
മാധവന്‍: വേണ്ടടി.. അയിക്കേണ്ട.. നീ സാരിയൊന്ന് പൊക്കിപിടിച്ച് കിടന്നാ മതി. സമയം ഇല്ല
ഇതുകേട്ട് കട്ടിലിരിരുന്നു ഷെഡ്ഡി അയിച്ച് സാരിയും പാവാടയും പൊക്കി മാധവന് മലന്ന് കിടക്കുന്ന രേണുക. മുണ്ട് അഴിച്ചുമാറ്റി ഷെഡ്ഡിയില്‍നിന്ന് കുണ്ണയെടുത്ത് രേണുകയുടെ പൂറില്‍വെച്ച് തള്ളുന്ന മാധവന്‍. ഹാവൂ എന്നൊരു ശബ്ദം അവളില്‍ നിന്ന് ഉയര്‍ന്നു.
——————————————————-
വീട്ടിലെത്തിയ അഷിത എന്തെങ്കിലും ഒരു കോഴ്‌സ് ചെയ്യണമെന്ന് അച്ഛന്‍ വിജയനോട് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, അതിന് അച്ഛന് സാധിക്കില്ലെന്ന് മനസിലായി. കാരണം കല്യാണത്തിന് ഒരുപാട് പണം ചെലവായിട്ടുണ്ട്. പിന്നെ ജിഷിതയെ അവളുടെ താല്‍പര്യംപോലെ ഏതെങ്കിലും ഒരു എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ക്കണം. അതിനും അച്ഛന്‍ തന്നെ ബുദ്ധിമുട്ടണം. മഹേഷേട്ടന്റെ വീട്ടില്‍ പോയാല്‍ അമ്മാവന്റെ ശല്യം വേറെ. ആരോടെങ്കിലും തുറന്നുപറഞ്ഞാല്‍ മാനകേടാവും. അമ്മയോടോ, അച്ഛനോടോ പറയാന്‍ പറ്റില്ല. മഹേഷേട്ടനോട് പറഞ്ഞാല്‍ എന്താവും സ്ഥിതി എന്നറിയില്ല. പറയാതിരിക്കുന്നതാണ് നല്ലത്. കുറച്ചുകാലമെങ്കിലും ഇവിടെ നില്‍ക്കാം. അങ്ങനെ അവള്‍ വന്നു മൂന്നുനാല് ദിവസം കടന്നുപോയി. ഒരു ഞായറാഴ്ച ദിവസം അഷിതയും അമ്മ വിമലയും അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കോലായില്‍നിന്ന് ഉറക്കെയുള്ള ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് ചെന്നു. വിജയന്‍ നായരുടെ അഭിമുഖമായി പ്രായംചെന്ന രണ്ടുപേര്‍ ഇരിക്കുന്നു.
ഉറക്കെ ഒരാള്‍: നിങ്ങള് പണം വാങ്ങുമ്പോ, രണ്ട് മാസത്തിനുള്ളില്‍ തരാന്ന് പറഞ്ഞതാ.. ഇപ്പൊ രണ്ടും കഴിഞ്ഞ് രണ്ടരയും കഴിഞ്ഞ്.. എനിക്കിപ്പോ കിട്ടണം എന്റെ പണം.. അല്ലെങ്കില്‍ ഇവിടുന്ന് ഇറങ്ങിക്കോ..
വിഷമത്തോടെ വിജയന്‍: എനിക്കറിയാഞ്ഞിട്ടല്ല ഖാദറെ.. തരാന്‍ എന്റേല് വേണ്ടേ…
ഖാദര്‍: എനിക്കതൊന്നും അറിയേണ്ട.. പണം വാങ്ങിയാല്‍ അത് സമയത്ത് തരണം. അല്ലെങ്കില്‍ വാങ്ങാന്‍ നിക്കരുത്…

Leave a Reply

Your email address will not be published. Required fields are marked *