“ ആ സ്മിതേ, ഞാൻ ഒരു കാവടിയിൽ പങ്കെടുത്ത് വരുന്ന വഴിയാ, ന്റെ കണവന്റെ അമ്പലത്തിലെ ഉൽസവമായിരുന്നു ഇന്ന്… “ അതുപറഞ്ഞ് അവൾ നാരായണന്റെ പൊക്കിളിൽ തന്റെ ചൂണ്ടുവിരലൊന്ന് വട്ടംകറക്കിയിട്ട് പോയി… അവളുടെ ഇടഞ്ഞുള്ള പോക്ക് കണ്ട് നാരായണന്റെ വാ തുറന്ന് പോയി…
“ ടോ അമ്മായപ്പാ, അവളെ നോക്കി അധികം വെള്ളമിറക്കണ്ട, ന്റെ കൂട്ടുകാരിയാ അത്, വിളഞ്ഞ വിത്താ, വിട്ടുപിടി… “ സ്മിത കുറച്ച് കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ അയാൾ നോട്ടം പിൻവലിച്ചു…
അവിടെ തേങ്ങാപിഴിയലൊക്കെ കഴിഞ്ഞ് അത്താഴമൊക്കെ കഴിച്ച് വളരെ വൈകിയാണ് അവർ സ്മിതയുടെ വീട്ടിൽ തിരിച്ചെത്തിയത്… സ്മിതയുടെ അച്ഛനും അമ്മയും കല്യാണ വീട്ടിൽ നിന്നു… നാരായണൻ അവരുടെ അതിഥിയായതു കൊണ്ട് സ്മിതയേയും കൂട്ടി വീട്ടിലേക്ക് പറഞ്ഞയച്ചതാണ്…
അവർ വരുന്ന വഴി…
“ അച്ഛാ ദേ നോക്കിക്കേ മേളിലേക്ക്, എത്ര നക്ഷത്രങ്ങളാ മുകളിൽ, കണ്ണെടുക്കാൻ തോന്നണില്ല അല്ലേ?? … “ നിലാവെളിച്ചത്തിൽ മിന്നുന്ന അവളുടെ മുഖത്ത് നിന്ന് ചിതറിയ വാക്കുകൾ അയാൾ ശ്രദ്ധിച്ചു…
“ ശരിയാ കണ്ണെടുക്കാൻ തോന്നുന്നില്ല, മുകളിൽ നിന്നല്ല, നിന്നിൽ നിന്ന്… “ അപ്പോഴേക്കും വീടിന്റെ മുറ്റത്തെത്തിയ നാരായണൻ സ്മിതയെ തന്റെ കൈകളിൽ കോരിയെടുത്തു…
“ ന്താ ഇപ്പൊ ന്റെ അമ്മായപ്പൻ കാണിക്കാൻ പോകുന്നത്??… “ ലാസ്യമായി അയാളുടെ മൂക്കിൻതുമ്പിൽ പിടിച്ച് മരുമകൾ ചോദിച്ചു…
“ ഭൂമിയിലെ സ്വർഗ്ഗം, ന്താ കാണണ്ടേ ന്റെ മോൾക്ക്… “ അവളുടെ കവിളിൽ മുത്തമിട്ടു കൊണ്ട് വീടിന്റെ വാതിൽ തുറന്ന് അയാൾ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി…
“ എനിക്ക് കാണണം, കാണിക്കോ ന്നെ… “ അവൾ കൊച്ചുപിള്ളേരെപ്പോലെ ചിണുങ്ങി… നാരായണന്റെ മുറിയുടെ വാതിൽ അപ്പോഴേക്കും തുറന്നിരുന്നു…