ആ കേസ് ഞാൻ ജയിച്ചു . അതുമായി സംബന്ധിച്ച് അവരുടെ വീട്ടിൽ പോയപ്പോളാണ് അനുപമ ശങ്കർ ദാസിന്റെ ഭാര്യ ആണെന്ന് മനസിലായത് . ശങ്കർ ദാസ് ഒരു വേശ്യാസ്ത്രീയുടെ മകളെയാണ് വിവാഹം ചെയ്തിരുന്നത് എന്നൊക്കെ ഞാൻ അഭിമുഖങ്ങളിലും മറ്റു കേട്ടിരുന്നു . അയാളെ അഭിമുഖീകരിക്കാൻ എനിക്ക് മടി തോന്നി . അനുപമയുടെ മുഖത്ത് പക്ഷെ , ഞാനുമായി സെക്സ് നടത്തിയതിന്റെ ലാഞ്ചനയോ ദാസെന്ന വലിയ മനുഷ്യനെ ..അവളുടെ ഹസ്ബന്റിനെ വഞ്ചിച്ചതിന്റെ കുറ്റബോധമോ ഒന്നുമില്ലായിരുന്നു . ഒരു വേശ്യാസ്ത്രീയുടെ അതെ മനധൈര്യമാണ് ഞാനവളിൽ അന്ന് കണ്ടത് .. അല്ലെങ്കിൽ ഒരു പിഴച്ച ഒരു ഭാര്യയുടെ കള്ളത്തരം നിറഞ്ഞ പെരുമാറ്റം .അവളോടുള്ള പുഛത്താൽ ആണ് ഞാനവിടം വിട്ടത് . എന്നാൽ വിഷ്ണൂ അവളേ പറ്റിയും ശങ്കർദാസിനെ പറ്റിയുമുള്ള ഓരോ അറിവിലും ഞാനില്ലാതാകുകയായിരുന്നു . പിന്നീട് പലപ്പോഴും ഞാനവളെ അനുഭവിച്ചു . കുടിക്കുംതോറും വീരമേറുന്നൊരു വീഞ്ഞായിരുന്നു അവൾ . “”
“”അവളേ പറ്റി പറയുവാണെങ്കിൽ ഞാൻ തുടങ്ങിയപ്പോൾ പറഞ്ഞപോലെ ഒരാണ് പെണ്ണിനെ പറ്റി പറയുന്ന വാക്കുകളിൽ , അവളൊരു ഒരാസാമാന്യ ചരക്കാണ് . നമ്മുടെ എതിഷ്ടത്തിനും അവൾക്ക് സമ്മതം . ബ്ലോജോബ് മുതൽ അനൽ വരെ .സ്വന്തം ഭാര്യ സ്നേഹിക്കുന്നതിലും അപ്പുറത്തുള്ള നമ്മോടുള്ള കെയറിംഗ് . “”
അപ്പോഴേക്കും വകീലിന്റെ ഫോൺ റിംഗ് ചെയ്തു . വകീൽ ഫോണെടുത്തു മാറി നിന്ന് സംസാരിച്ചിട്ട് എന്റെ അരികിലേക്ക് വന്നു
“‘ അവളാ ..അനുപമ . ആരേലും ഉണ്ടോ എന്നൊക്കെയറിയാൻ വിളിച്ചതാ .. വിഷ്ണൂ നീ ഒന്നും വിചാരിക്കരുത് . നിനക്ക് അവളെ വേണമെങ്കിൽ ഉച്ചക്ക് ശേഷം വിട്ടുതരാം . അവളോട് സംസാരിച്ചിട്ട് അവൾക്ക് താത്പര്യമുണ്ടെങ്കിൽ . കാരണം അവൾ വേശ്യ ആണെങ്കിലും എല്ലാവർക്കുമൊന്നും കിടന്നു കൊടുക്കുന്നവളല്ല .””‘
“‘ എനിക്ക് വേണ്ട .. മനസ്സിലൊരു സ്ഥാനമുണ്ട് ശങ്കർ ദാസിന് . താനീ പറഞ്ഞ എന്ത് ഗുണങ്ങൾ ഉണ്ടെങ്കിലും അയാളെ വഞ്ചിക്കുന്ന വേശ്യായൊരു സ്ത്രീ …. അതിനപ്പുറം എന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനമില്ല .അല്ലെങ്കിലും അവൾ വരുമ്പോൾ ഞാൻ ഇവിടെ കാണാതിരിക്കുകയാണ് നല്ലത്”””
ഒഴിച്ച് വെച്ചത് പെട്ടന്ന് വായിലേക്ക് കമിഴ്ത്തിയിട്ട് അവിടെ നിന്നിറങ്ങി ലോഡ്ജിലേക്ക് നടക്കുമ്പോൾ അനുപമയും ദേവിയും മനസിന്റെ രണ്ടു തുലാസ്സുകളിൽ ആയിരുന്നു . അവിട ദേവിക്ക് ഉയർന്ന സ്ഥാനവും .
അന്ന് വൈകുന്നേരം തന്നെ ഞാൻ എറണാകുളത്തിന് തിരിച്ചു . ഒരാഴ്ച കഴിഞ്ഞു പോയി .ദേവിയും അനുപമയും കഥാപാത്രങ്ങളാകുന്ന രണ്ടു കഥകൾ തുടങ്ങി വെച്ചെങ്കിലും പൂർത്തിയാക്കാനായില്ല .അവരെ പറ്റി കൂടുതൽ അറിയാനുള്ള ത്വര മനസ്സിനെ കീഴടക്കി . അന്ന് വൈകിട്ട് ഞാൻ വീണ്ടും ഒറ്റപ്പാലത്തിന് യാത്ര തിരിച്ചു . പാലക്കാട് പാസഞ്ചർ ട്രെയിനിൽ തന്നെ … ദേവി സ്ഥിരം യാത്ര ചെയ്യുന്നുവെന്ന് പറഞ്ഞ മൂന്ന് കമ്പാർട്ട്മെന്റിലും ഞാൻ തിരഞ്ഞെങ്കിലും അവരെ കണ്ടില്ല . മനസ്സിനൊരു ക്ഷീണം . അങ്ങനെയിരിക്കുമ്പോളാണ് ദൈവ ദൂതനെ പോലെ ആ ചായക്കാരൻ മുൻപിലെത്തിയത് . ഞാനിരിക്കുന്നടത്തൊക്കെ നോക്കിയിട്ട് അയാൾ മുന്നോട്ട് നീങ്ങിയപ്പോൾ ഞാനും അയാളെ പിന്തുടർന്നു
“‘ ഒരു ചായ “‘ പുറകെയെത്തി അയാളെ തോണ്ടി വിളിച്ച് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ ചായ തന്നു .
“‘ ഇന്ന് ആദ്യത്തെ വിൽപ്പന ദേവി മാഡത്തിന് പറ്റിയില്ല അല്ലെ ? ഞാനും തിരഞ്ഞു അവരെ . ഇന്നില്ല എന്ന് തോന്നുന്നു “”
“‘ ദേവിയെന്നാണോ അവരുടെ പേര് “”‘ അയാൾ എന്നോട് ചോദിച്ചു ..