പ്രേമാഭ്യർത്ഥനകൾ ഒരുപാട് വന്നെങ്കിലും ഞാൻ ഒരുത്തനും പുല്ലു വിലയും കൊടുത്തില്ല. എന്താന്നു ചോദിച്ചാൽ എനിക്കും അറിയില്ല. ആ.. അത്ര തന്നെ.
എനിക്ക് എക്സിബിഷനിസത്തിന്റെ അസ്ക്യത കൂടാതെ എഴുത്തിന്റെ അസ്ക്യതയും കൂടെ ഉണ്ട്.
പിജിക്ക് മലയാളം ലിറ്ററേച്ചർ എടുത്തതും അതുകൊണ്ട് തന്നെ. എനിക്ക് ആരാധന തോന്നിയിട്ടുള്ളവരിൽ മുമ്പിൽ നിന്നതു കവിയും കഥാകാരനും ആയ നന്ദൻ മേനോൻ ആയിരുന്നു.
ഒരു മേനോത്തിക്കു ഒരു മേനോനോട് ഉള്ള ചായ്വ് കൂടെ ഉണ്ടായിരുന്നോ? ആള് സുന്ദരൻ, സുമുഖൻ, മലയാളം അദ്ധ്യാപകൻ. നേരിട്ട് കാണാൻ മോഹം ഉണ്ടായിരുന്നു. ആള് അങ്ങ് ഡൽഹിയിൽ ആയിരുന്നത് കൊണ്ട് ഇത്രയും നാൾ അത് നടന്നില്ല. ആ മോഹം നടന്നതാണ് ഇത്.
അപ്പോൾ എല്ലാരും വന്നോളൂ, കേട്ടോളു. അല്ല, നിങ്ങൾ നിങ്ങൾ നേരിട്ട് കാണുന്ന പോലെ അങ്ങ് വർണ്ണിച്ചേക്കാം.
വാണങ്ങൾ, വിരലിടീലുകൾ, ഏത്തക്ക (സാമാന്യം പഴുത്തതു), വഴുതനങ്ങ. ഇത്യാദി സാധനങ്ങൾ കേറ്റുക. അങ്ങനെയൊക്കെയുള്ള കലാപരിപാടികൾ സ്വാഗതം ചെയ്യുന്നു. എന്നാ മോനെ, അങ്ങട് നടന്നോളു.
നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ നന്ദൻ എത്തിയെന്നു ചാരന്മാർ മുഖേനെ അറിഞ്ഞു. എന്തൂട്ട് ചാരന്മാർ? ഹി..ഹി. എന്റെ കൂട്ടുകാരിയുടെ കസിൻ ആ ഹോട്ടലിലെ റിസപ്ഷനിലെ ക്ടാവ്.
അപ്പോൾതൊട്ടു നന്ദനെ കാണണം എന്നൊരു ആഗ്രഹം ഉള്ളിന്റെ ഉള്ളിൽ തളിരിട്ടു. മൊട്ടിട്ടു. പൂക്കാറായി. വെള്ളം ഒഴിച്ചോണ്ടിരിക്കുവാ. ഉടെനെ പൂക്കും. പൂക്കില്ലേ? പൂക്കുമായിരിക്കും. പൂക്കാതെ ഇരിക്കുമോ? മയിരു ഇടപാട്. എന്ത് കോപ്പേലും ആകട്ടെ.
പൂമാനം പൂറ്റിലിറങ്ങി..ചെ.. മാറിപ്പോയി. പൂത്തിറങ്ങി.. പൂവള്ളി.. കുടിലിൽ. ഞാൻ മൂളിപ്പാട്ടും പാടി നടന്നു. എങ്ങോട്ടു നടന്നു? ചുമ്മാ തേരാ പാരാ നടന്നു.
അങ്ങനെ നന്ദനെ കാണുന്ന കാര്യത്തിൽ തീരുമാനം ആയി. എന്റെ കുശുമ്പത്തി കൂട്ടുകാരികളോട് സംഗതി പറഞ്ഞില്ല. സംഗതി കയ്യീന്ന് പോയാലോ അല്ല പിന്നെ. എന്നോടാ കളി?
അങ്ങനെ ശനിയാഴ്ച അതി രാവിലെ ഹോട്ടലിൽ വിളിച്ചു. ഞാൻ കോപ്പിലെ ഏതോ ഒരു പത്രത്തിൽ നിന്നുമാണ് എന്നും നന്ദൻ സാർ ഇന്ന് ഇന്റർവ്യൂ തരാമെന്നു പറഞ്ഞിരുന്നു എന്നും അദ്ദേഹം ഉണ്ടല്ലോ എന്നും വെച്ച് കാച്ചി.