സോളമൻ : കൊള്ളാം നാനായിരിക്കുന്നു സാറാമ്മ ചേടത്തീടെ ഭക്ഷണം (അവൻ പറഞ്ഞു )
(അവൻ മുറിയിലേക്കു നടന്നു ഷിണം കൊണ്ടു പെട്ടന്നു ഉറക്കമായി ,പിറ്റേന്നു അതിരാവിലെ സോളമൻ ഉണർന്നു . കുർബാനക്ക് തയ്യാറായി അന്ന് അവൻ നടത്തുന്ന ആദ്യകുർബാന ആയിരുന്നു അന്ന് .പത്തിവിലും കൂടുതൽ ആളുകൾ അന്ന് പള്ളിയിൽ ഉണ്ടായിരുന്നു . നിറഞ്ഞ സദസിസിൽ അവൻ തൻ്റെ തിരുക്കര്മങ്ങള് നടത്തി ഗംഭിരം ആയ ഒരു കുർബ്ബാന ആയിരുന്നു അത് പൂമാല ഗ്രാമം മുഴുവൻ പള്ളിയിൽ ഉണ്ടായിരുന്നു .നല്ല സുന്ദരികൾ ഏയ് ആയ പെണുങ്ങൾ ഉള്ള നാടായതിനാൽ ആണ് പൂമാല എന്ന പേരിനുപിറകിൽ എന്ന് സോളമന് തോന്നീ .കുർബ്ബാനക് ശേഷം കുമ്പസാരത്തിന്നുള്ള വലിയ നിരാകണ്ടു സോളമൻ അമ്പരന്നു . കുർബ്ബാനക്കും കുമ്പസാരത്തിനു ശേഷം മേടയിൽ എത്തിയ അച്ഛനെ കാത്ത് അവർ നിൽപ്പുടർന്നു . അതെ പള്ളിയിലെ കൈക്കാരൻ സ്ഥലത്തെ പ്രധാന പണക്കാരൻ തൊമ്മിച്ചൻ മുതലാളിയും കുടുംബവും .അച്ഛനെ കണ്ടാ മാത്രയിൽ അവർ ചാടി എഴുന്നേറ്റു .ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു അവർ സ്തുതി പറഞ്ഞു .
തൊമ്മിച്ചൻ : ഇശോമിശിഹാക് സ്തുതി ആയിരിക്കട്ടെ അച്ചോ .
അച്ഛൻ : എപ്പോഴും എപ്പോഴു സ്തുതി
ആയിരിക്കട്ടെ .
തൊമ്മിച്ചൻ : ഞാൻ തൊമ്മിച്ചൻ മൊതലാളി പള്ളിയിലെ കൈക്കാരൻ അയാൾ തല ചൊറിഞ്ഞു പറഞ്ഞു
അച്ഛൻ : ഓ തൊമ്മിച്ചൻ മൊതലാളി വലിയച്ഛൻ പറഞ്ഞിരുന്നു വന്നിരുന്നാട്ടെ (അവൻ കസേരച്ചുണ്ടി പറഞ്ഞു ) എന്താ വിശേഷിച്ചു
തൊമ്മിച്ചൻ : ഒന്നുമില്ല അച്ചോ പുതിയ അച്ഛനെ പരിജയപ്പെടാനും വീട്ടിലേക്കു ക്ഷണിക്കാനും അണ്ണാച്ചോ ഇത് എൻ്റെ കുടുംബം ആണ് അച്ചോ അയാൾ കുടുമ്പത്തെ പരിജയപെടുത്തി .
അപ്പോൾ ആണ് കൂടെവന്ന വരെ ശ്രദിച്ചത്തു .മുന്ന് തരുണീമണികൾ ,മൂവരും അച്ഛന് സ്തുതി കൊടുത്തു അവരെ അച്ഛൻ ഒന്നു ചൂഴ്ന്നു നോക്കി മൂന്ന് സൊയമ്പൻ ചരക്കുകൾ .
തൊമ്മിച്ചൻ ; ഇതു എൻ്റെ പെമ്പറന്നോർ സാറാമ്മ അയാൾ 45 വയസുള്ള ഒരു സ്ത്രീയെ പരിചയപെടുത്തി സുന്ദരിയും കുലീനയും ആയ ഒരു നാട്ടുമ്പുറത്തുകാരി .ഒരു മൊതലാളിച്ചിയുടെ ഗമ ഉണ്ട് .പിന്നെ ഇതാണ് ഞങ്ങളുടെ മക്കൾ .
(അയാൾ മക്കളെ അച്ഛനു പരിചയപ്പെടുത്തി രണ്ടു കൊച്ചു സുന്ദരികൾ വെണ്ണ തോൽക്കുന്ന നിറം നില കണ്ണുകൾ നീണ്ട മുക്ക് ചെമ്പിച്ച പാറിപ്പറന്ന മുടി .ആവിശ്യത്തിനും മുന്നും പിന്പും ഒറ്റ നോട്ടത്തിൽ ഈരണ്ടും അയാളുടെ സൃഷ്‌ടി അല്ല എന്ന് അച്ഛന് മനസിലായി എക്കിലും അച്ഛൻ അത് പുറത്തു കാണിച്ചില്ല )