ആൽമരത്തിന്റെ ചുവട്ടിൽ കയറിയിരിക്കുമ്പോഴാണ് അനസിന്റെ മൊബൈൽഫോൺ ശബ്ദിച്ചത്.
മറുവശത്ത് ഉണ്ണിയാണെന്ന് കണ്ടപ്പോൾ അയാൾ ഉടനെ കോൾ എടുത്തു.
“സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്.
അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ്
ചെയ്തിട്ടുണ്ട്.”
“താങ്ക് യൂ, ഉണ്ണി.”
അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ തുടങ്ങി.
തുടരും…