“ഉനക്ക് ശാപ്പാട് അവളവ് പുടിച്ചിറ്ക്കാ? “ അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
ഞാന്‍ ചുമ്മാ തലയാട്ടി.
ഉനക്ക് തെരിയുമാ, ആത്താ സൂപ്പര്‍ ശമയല്‍, ടിഫനെല്ലാം എമ്മാ ടേസ്റ്റ് തെരിയുമാ?
ആം. എനക്ക് തെരിയും. അറിയാതെ പറഞ്ഞു പോയി
ഉനക്ക് എപ്പടി തെരിയും? ശാപ്പിട്ടിരിക്കിയാ?
ഇല്ല.. ഉങ്കളെ പാത്താലെ തെരിയുമേ,
ഞാന്‍ ടേസ്റ്റ് ചെയ്തത് എന്താണെന്ന് എങ്ങനെ പറയും.. ഒരു നിമിഷം ഞാന്‍ മനസ്സിനുള്ളില്‍ ചിരിച്ചു.
ഉനക്ക് തെരിയുമാ സമിയല്‍. എനക്ക് ഉണ്ടാക്കി തരുമോ. ? വിനിതക്കു പാചകം അറിയാമായിരുന്നു എന്നാലും വെറുതെ ചോദിച്ചു
ആം. ഞാന്‍ നല്ല പണ്ണുവേന്‍.. മലയളവാക്കായിരുന്നു എങ്കില്‍ ഞാന്‍ ആശിച്ചു.
“യൂ മേക്ക് മീ സംതിങ്ങ് ആഫ്റ്റര്‍ ഔവര്‍ മാര്യേജ്ജ്. ദാറ്റ്സ് ക്വയറ്റ് എനഫ് ഫോര്‍ മീ.‘ അവളെ കല്യാണം കഴിക്കണമെന്നുള്ള വിവരം ഞാന്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട് പലപ്പോഴും.
ബസ് പുറപ്പെടാറായി. കണ്ടക്ക്ടാറ് വന്ന് വിവരം തന്നിട്ടു പോയി. ഞങ്ങള്‍ എല്ലാരും ബസില്‍ കേറി. ഇത്തവണ വിനിത എന്നോടു ജനലിനടുത്തിരിക്കാന്‍ പറഞ്ഞു.
ഇല്ല. ഐ വില്‍ ഫീല്‍ കോള്‍ഡ്. എനിക്ക് തണുക്കും. ഞാന്‍ എതിര്‍ത്തു.
ശരി. നീ എന്‍ പക്കത്തു ഉക്കാരേന്‍. ആത്തയുടേയൂം അവളുടേയും ഇടക്കായിരിക്കാനാണ് അവള്‍ പറയുന്നത്. അമ്മേ. ഞാന്‍ ഇനി ആരുടെ സ്വര്‍ഗ്ഗവാതിലില്‍ നോക്കും? അത്തയെ ചൂടാക്കി നിര്‍ത്തിയിട്ടല്ലേ വന്നത്. മാത്രവുമല്ല. ഞാന്‍ വിനിതയുടെ കൂടെ ഇരിക്കുന്നതും സംസാരിക്കുന്നതും അത്ത അസൂയയോടെ നോക്കുന്നതു കണ്ടതുമാണ്. ഇനി പ്രശ്നമാകുമോ. പക്ഷേ പറയാന്‍ ഒരു ഉത്തരമില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.
ബസ് പുറപ്പെട്ടു. സേലത്തു നിന്ന് പുതിയ യാത്രക്കാര്‍ ഉണ്ടായിരുന്നതു കൊണ്ട് കണ്ടാക്ക്ടാറ് കുറച്ചു നേരം അവര്‍ക്ക് ടിക്കറ്റ് കൊടുക്കാനായി കറങ്ങി നടന്ന ശേഷം ലൈറ്റണച്ചു. ഇനി കോയമ്പത്തൂര്‍ ചെന്നാലേ ബസ് നിര്‍ത്തൂ. 4 മണിക്കൂര്‍ എങ്കിലും പിടിക്കും.
ബസ് പുറപ്പെട്ടു തുടങ്ങിയതിനുശേഷം കോകിലത്ത ഉറക്കം ആരംഭിച്ചിരുന്നു. കോകില, അതെ, അതാണ് അത്തയുടെ പേരു. ഞാൻ ഭക്ഷണം കഴിക്കുന്ന സമയത്ത് വിനിതയോട് എല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. കല്യാണം കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞ് കോകിലത്തയുടെ ഭർത്താവ് സിലോണിലേക്ക് പോയതാണ് പിന്നീട് വിവരമൊന്നുമില്ല.