കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര

Posted by

മൂന്നു ഗ്രൂപ്പുകളായി നടന്നിരുന്ന പെണ്‍കുട്ടികളില്‍ മൂന്നമത്തെ ഗ്രൂപ്പിനു എന്നോട് ഒരല്പം ചായ്‌വ് ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. കാരണം അവരില്‍ ചിലര്‍ എന്നൊട് ഇടക്കൊക്കെ സംശയം ചോദിക്കുമായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷില്‍ വലിയ പ്രാവീണ്യം ഇല്ലാതിരുന്നതു കൊണ്ട് ചില കടുകട്ടിയായ വാക്കുകള്‍ പകര്‍ത്തേണ്ടിവരുമ്പോഴായിരിക്കും സംശയങ്ങള്‍ കൂടുതലും വരുന്നത്. ഞാന്‍ ആത്മാര്‍ത്ഥമായി അവരെ സഹായിച്ചിരുന്നു. അവരില്‍ നെല്ലിന്റെ നിറമുള്ള വിനീതയായിരുന്നു ഏറ്റവും സുന്ദരി. ഞാന്‍ അവളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. അവളുടെയും കല്യാണം ഉറപ്പിച്ചിരുന്നു. തിരിച്ചെങ്കോട് എന്ന സ്ഥലത്തെ ഒരു കുഗ്രാമത്തിലാണ് അവളുടെ വീട്. അവളുടെ അമ്മ ജോലി ചെയ്തിരുന്ന വീട് ഒരു സര്‍ക്കാര്‍ ഡോക്ടരുടേതായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിലാണ് വിനീത പഠിച്ച് എന്‍‌ട്രന്‍സ് പാസായി മെഡിക്കല്‍ പ്രവേശനം നേടിയത്. നാട്ടിലുള്ള അവളുടെ അമ്മായിയുടെ സഹോദരനാണ് പ്രതിശ്രുത വരന്‍. തന്നേക്കാള്‍ പ്രായമുള്ളതും വിദ്യാഭ്യാസം ഇല്ലാത്തതുമായ മാമ എന്നുവിളിക്കുന്ന അയാളെ വിനിതക്കിഷ്ടമല്ല എന്നെനിക്കു മനസ്സിലായി. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവള്‍ക്ക് ഇംഗ്ലീഷ് ഗ്രാമര്‍ പറഞ്ഞു കൊടൂത്ത്തിരുന്നു. തനി തമിഴ് തര്‍ജ്ജമ പോലെ പറഞ്ഞിരുന്ന ഇംഗ്ലീഷ് ശരിയല്ല എന്നവള്‍ക്കു ബോധ്യമുണ്ടായിരുന്നു. കാന്റീനിലല്ലാതെ അവള്‍ക്കൊപ്പം ഇരിക്കാന്‍ എനിക്കൊട്ടും സാധിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളേജ് ബസ് ഉണ്ടായിരുന്നതു കൊണ്ട് ബസിലും അവളേ കാണാന്‍ പറ്റിയിരുന്നില്ല. രണ്ടാമത്തെ വര്‍ഷം ചെന്നൈ പരിസരങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് പോകേണ്ടി വരുമായിരുന്നു അപ്പോഴാണ് വിനീതയുമായു മുട്ടി ഇരിക്കാനൊക്കെ സാധിച്ചത്. മൂന്നാം ഗ്രൂപിലായതിനാല്‍ മറ്റു തമിഴ് സഹപാഠികള്‍ക്ക് വിനിതയെ വലിയ താല്പര്യം ഇല്ലാതിരുന്നതും എനിക്ക് ഗുണമായി. മാത്രവുമല്ല രണ്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ നല്ല കൂട്ടുകാരായിത്തീര്‍ന്നിരുന്നു. പക്ഷെ എനിക്കോ അവള്‍ക്കൊ പരസപരം ലൈംഗിഗ തൃഷ്ണയുള്ളത് ഇരുവര്‍ക്കും അറിയുമായിരുന്നില്ല.

ഒരിക്കല്‍ കാന്റീനില്‍ ഇരുന്ന് ടിവി കാണുന്നതിനിടയില്‍ എം.ജി.ആര്‍. ന്റെ ഒരു പ്രകടനം കണ്ട് ഞാന്‍ തമാശരൂപത്തില്‍ ഒരു കാര്യം പറഞ്ഞു. എന്റെ ജീവിതത്തില്‍ ഇങ്ങനെ നാണം കെട്ട ദിവസം ഉണ്ടായിട്ടില്ല അതിനു മുന്‍പ്. പത്ത് ഇരുപത് പേരെ ഒറ്റയടിച്ച് നിലപരിശാക്കിയ എം.ജി.ആറിന്റെ പ്രകടനം കണ്ടാ ഞാന്‍ പറഞ്ഞു എല്ലാവരും ഒന്നു കയ്യടിച്ചേ എന്ന്. ഇതു പറഞ്ഞതും എല്ലാവരും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി. അടുത്തിരുന്ന വിനിത എന്റെ തുടയില്‍ കയറിപ്പിടിച്ചു. എന്നെ വിലക്കാനായിരുന്നു എന്നെ പിടിച്ചതെങ്കിലും എനിക്ക് പെട്ടന്ന ഉദ്ധാരണമാണ് ഉണ്ടായ്യാത്ത്. തമിഴില്‍ കയ്യടിക്കുക എന്നു വെച്ചാല്‍ വാണം വിടുക എന്നാണെന്ന് എനിക്കറിയാമായിരുന്നു എങ്കിലും അറിയാതെ പറഞ്ഞു പോയി. അവിടെ ഉണ്ടായിരുന്ന അന്യ സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ഒഴികെ എല്ലാവരും എന്നെ നോക്കിക്കൊന്നില്ല എന്നേ്യുള്ളൂ. ഞാന്‍ എന്റെ ജാള്യം മറക്കാനൊന്നും നിന്നില്ല. അറിയാത്ത പോലെ വിനിതയെ നോക്കി പുരികം ഉയര്‍ത്തി എന്താ സംഭവിച്ചത് എന്ന മട്ടില്‍ നിന്നു. വിനിത ഇംഗ്ലീഷില്‍ എന്നൊടു അത് മസ്റ്റുര്‍ബേഷന്‍ ആണെന്നു പറയൂകയും എന്റെ പാന്റിലെ ബള്‍ജിലേക്ക് നോക്കുകയും ചെയ്തത് ഒരുമിച്ചാണ്. അപ്പോഴാണ് അവള്‍ക്ക് ഓര്‍മ്മവന്നത് അവള്‍ടെ കൈ എന്റെ തുടയില്‍ ഇപ്പോഴും ഇരിക്കുകയാണ് എന്ന്. അവള്‍ പയ്യെ കൈ പിന്‍ വലിച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കി. മനസ്സിലെവികാരങ്ങള്‍ അന്നാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയത്. ഒരു ജന്മം ഞങ്ങള്‍ എല്ലാം കണ്ണൂകളിലൂടെ പറഞ്ഞു തീര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *