സോളമൻ : വീട്ടിൽ കൊണ്ട് വിടണോ (അവൻ ചോദിച്ചു )
ശോശന്ന :വേണ്ട അവൾ പറഞ്ഞു
(അവർ അങ്ങനെ അവിടെ നിന്നും പിരിഞ്ഞു .വീട്ടിൽ പോയതിനു ശേഷം ആണ് അവൻ അന്ന് പോയത് ആയതിനു ശേഷം അവർക്കു പരസപരം മറക്കാൻ കഴിഞ്ഞില്ല എപ്പോഴും .അന്നത്തെ ചിന്ത അവരുടെ മനസിലേക്കു വന്നു ഒപ്പം അവരുടെ സ്നേഹം വളർന്നു പലയിടത്തു വെച്ച് അവർ കത്തുകകളും കൈമാറി അങ്ങനെ എ പ്രേമം വളന്നു എഗ്ഗിലും അവരുടെ ശരീരം അവർക്കു പാക്കുവെക്കാൻ കഴ്ഞ്ഞില്ല കുറച്ചു മാസത്തിനു ശേഷം അവർക്കത്തിന് ഒരു അവസരം കൈവന്നു )
അത് മറ്റൊന്നും അല്ലായിരുന്നു കുമരംഗിരി പള്ളി പെരുന്നാൾ .അന്ന് രത്രി പെരുനാൾ പ്രതികഷണം കഴിഞ്ഞു എല്ലാവരും ഗാനമേള കേള്കാന് ആയി പോയപ്പോൾ സോളമനും ശോശന്നയും ഇല്ലായിരുന്നു അവരുടെ കുട്ടത്തിൽ ഇല്ലായിരുന്നു . സെമിത്തേരി പറമ്പിലെ കുറ്റികാട്ടിൽ അവർ രണ്ടു പേരും തങ്ങളുടെ അടക്കിപ്പിടിച്ച വിഗാരത്തിന്റെ പാട്ടത്തിനെ കെട്ട്‌അഴിച്ചു വിടാൻ ഉള്ള തയാറെടുപ്പായിരുന്നു .സോളമൻ വിളിച്ചപ്പോൾ തെല്ലൊരു ഭയത്തോടെ ആണ് ശോശന്ന വന്നത് എഗ്ഗിലും അത് സെമിത്തേരി എന്നുള്ള ഭയം അലർന്നു ആരെകിലും വന്നാലോ എന്ന ഭയം മാത്രം ആയിരുന്നു .