പത്രോസ് : ഈശോമിശിഹാക് സ്തുതി ആയിരിക്കട്ടെ അച്ചോ ഞാൻ പള്ളിയെലെ കാപ്പിയാർ പത്രോസ്
കൊച്ചച്ചൻ : എപ്പോഴു ഇപ്പോഴും സ്തുതി ആയിരിക്കട്ടെ
പത്രോസ് : അച്ഛന്ൻറ പേര് എവിടെയാ നാട് എവിടെയാ
കൊച്ചച്ചൻ : പേര് സ്‌പേസ്റ്റാൻ നാട് കുമാരൻഗിരി എന്ന പോവാം കാപ്പിയരെ
പത്രോസ് : ശരി അച്ചോ ( അവർ ബസിനു അടുത്തേക് നടന്നു നടക്കുന്ന ഈടായി അയാൾ പറഞ്ഞു അച്ഛൻ ചെറുപ്പൻ തോമാച്ചൻ സാർ പറഞ്ഞപ്പോ എത്രയും ചെറുപാർന്നു വിചാരിച്ചില്ല മക്കൾ ഉണ്ടയകൊണ്ടു ഒന്നിനെ അച്ഛനാകാൻ നേർന്നത് ആയിരിക്കും അല്ലെ .അവൻ ഒന്നു പറഞ്ഞില്ല അവർ വണ്ടിക്കടുത്ത എത്തി ട്രൈവർ രാജുമോൻ കണ്ടക്ടർ ദിവാരാനും അടുത്ത എത്തി സാദനങ്ങൾ വാങ്ങി അവർ മുൻസീറ്റിൽ ഇരുന്നു .ഒരു മുഴക്കത്തോടെ വണ്ടി ഓടി തുടങ്ങി സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് അവൻ മനസിലേക്കു കയറി വന്നു കൊഡണ്ടിരുന്നു കപ്പരുടെ ചോദ്യവും “അച്ഛൻ അകാൻ നേർന്നത് ആയിരിക്കും അല്ലെ “തൻ്റെ സവപ്പനത്തിൽ കുടി ഒരു അച്ഛൻ അവൻ താൻ വിചാരിച്ചിരുന്നില്ല തന്നിലേക്കു അടിച്ചേല്പിച്ചത് അവൻ ഓർത്തു .
കുമരംഗിരി ഗ്രാമം അവിടുത്തെ കുട്ടുകാർ എല്ലാം എല്ലാത്തിനും പുറമെ തൻ്റെ ജീവൻ ആയിരുന്ന ശോശാന .എപ്പോൾ ആണ് അവൾ തന്നുടെ മനസിലേക്കു കയറിവന്നത് അവൻ ഓർത്തു .ഒരു സാധരണ കാരൻ പള്ളിലെ കാപ്പിയാർ അവയിരുന്നു സോളമന്റെ അച്ഛൻ ചെറുപ്പം മുതൽ നന്നയി പഠിക്കും ആയിരുന്ന സോളമൻ .പ്‌ളസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പേടിച്ചോണ്ടേ ഇരിക്കുമ്പോൾ ആയിരുന്നു സോളമന്റെ അച്ഛന്റെ അകാലമരണം ഉണ്ടായത് .അതോടെ അവൻ്റെ പഠിത്തം അവസാനിച്ചു .