വണ്ടി ചുമ്മാച്ചു ചുമച്ചു പുകച്ചു ആവണ്ടി അങ്ങനെ അങ്ങനെ അടിവാരത്തെത്തി ആളുകൾ വണ്ടിയിൽ നിന്നും സദാനങ്ങൾ ആയി മാര്കെറ്റിലേക്കു പോയി കൊണ്ടിരുന്നു .തോമാച്ചൻ പുറത്ത ഇറങ്ങി ഒന്നു മൂരിനിവർന്നു
കോട്ടുവായ എട്ടു “ഓഒ “
ദിവാകരൻ : അല്ല തോമാച്ച അച്ഛൻ എങ്ങനെ ഉണ്ട് കൊറവുണ്ടോ
പത്രോസ് : ഓ അച്ഛൻ പഴയപടിയാ വലിവ് ഒരു കൊറവുമില്ല (പിന്നെ പുതിയ അച്ഛൻ വന്നാൽ എല്ലാം ശരിയാവും അച്ഛൻ നാട്ടിലേക്കു മടങ്ങി പോവൻതീരുമാനം )
ദിവാകരൻ : പെരുനാളിൻെറ ഒരുക്കം എവിടെ വരെയായി
പത്രോസ് : അത് അങ്ങനെ നടക്കുന്നു നീ എങ്ങോട്ടാ
ദിവാകരൻ : ഞാൻ മാര്കെറ്റിലേക്കു പോവാ പത്രൊച്ചോ വരുന്നുണ്ടോ
പത്രോസ് : നീ നടനോ ഞാൻ രാമുവിന്റെ കടയിൽ ഒന്ന് പോയിട്ട് വരം
(അയാൾ തൊട്ടടുത്തുള്ള ചായക്കടയിലേക്കു നടന്നു അയാളുടെ വരവ് കണ്ട രാമുച്ചേട്ടൻ പുറത്തേക്കിറങ്ഗി )
രാമു : അള്ളാ പത്രൊച്ചനോ എന്താ പതിവില്ലാതെ അടിവാരത്തേക്കു ഒക്കെ