മതി മതി… നിന്റെ പ്രായത്തിന്റെയാടാ. നീ ചെല്ലെടാ മോനേ. ഗോമതി വൈകിട്ടേ വരൂ. കൊറച്ചു പണിയൊണ്ടെടാ.. സുമതി ചിരിച്ചു.
വരാന്തയിൽ ചെന്നപ്പോൾ ഹരി മുറ്റത്ത് മാവിൻചുവട്ടിൽ നിൽക്കുന്നു. മൊബൈലിൽ വാതോരാതെ സംസാരിക്കുന്നുണ്ട്. പ്രിയ അകത്തു നിന്നും വന്നു.
ഒറ്റയ്ക്ക് കിട്ടിയപ്പോൾ, മുണ്ടു മാറ്റി പിങ്ക് സാരിയും, കറുത്ത ബ്ലൗസും ധരിച്ച പ്രിയേച്ചിയെ ഹേമന്ത് നോക്കി നിന്നു…. ചരക്കായിട്ടുണ്ടല്ലോടീ… അവൻ അവളുടെ ചെവിയിൽ പറഞ്ഞു…
ഇന്ന് കെട്യോൻ വരുന്നുണ്ടെടാ… മോൾക്ക് പോളിയോ വാക്സീൻ കൊടുക്കണം. പിന്നെ ഡോക്ടറെ കാണിക്കണം…എന്തു കഴയാടാ കാലിന്റെടേല് തൂങ്ങിക്കിടക്കുന്നത്… എന്നെ നീ പാതി കൊന്നു… അവൾ അവന്റെ കുണ്ണയിലൊന്നു ഞെരിച്ചു….
ഇനീം കാണില്ലേടീ പ്രിയേച്ചീ…. അവൻ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു…
നിന്നെ ഞാൻ വിടില്ലെടാ… പോയി പൂരം കണ്ടിട്ടു വാടാ മോനേ….
ഹേമന്ത് ഹരിയോടൊപ്പം പൂരത്തിൽ അലിഞ്ഞിറങ്ങി. കഴിഞ്ഞ ദിവസം കാണാത്ത, ഹരിയുടെ രണ്ടു കൂട്ടുകാർ പൂരത്തിന് ചായം പകർന്നു…
ആദ്യം…മുതിർന്ന മൈക്കിളാശാൻ…. പത്തിരുപത്തെട്ടു വയസ്സേ ഉള്ളൂ…. എന്നാലും വളർന്ന താടിയും മുടിയും…പിന്നെ കീശയിൽ കഞ്ചാവു നിറച്ച ബീഡികളും….
ഇങ്ങു വന്നേ… ആശാൻ വളഞ്ഞ കോണിപ്പടികൾ കേറി അടഞ്ഞ മരപ്പട്ടകൾ ആണിയടിച്ചുണ്ടാക്കിയ കരയുന്ന വാതിൽ തുറന്നകത്തുകയറി… ഒഴിഞ്ഞ മുറി. നല്ല വൃത്തി. വെളുത്ത തടിയിലുണ്ടാക്കിയ മേശ… വലിയൊരു ഡെസ്ക് ടോപ്പ്… വശത്ത് ഒരു പ്രിന്റർ…
ആശാനേ ഇപ്പഴിതിലാണോ പ്രിന്റ് ചെയ്ത് വിതരണം? ഹരി ചിരിച്ചു…
ആശാനൊരു ബീഡി കത്തിച്ച് ഹേമന്തിനു നീട്ടി. ഹേമന്ത് ആഞ്ഞുവലിച്ചു.. നല്ല നീലച്ചടയൻ കഞ്ചാവാണെടാ. ഇന്നലെ കുമിളിയിൽ നിന്നും ഒരു ശിങ്കിടി കൊണ്ടുവന്നു… എങ്ങനെയുണ്ട്?