എൽസമ്മയുടെ നാമത്തിൽ 1

Posted by

ഒരു പഞ്ചായത്തു കെട്ടിടം, ഒരു പത്രമോഫീസ്, ചയക്കടയും റബ്ബർ പുരയും സഹകരഓഫീസും ഒന്നു. ഇനി എവിടെന്നാണ് ബാലൻപിള്ള സിറ്റി തുടങ്ങുന്നത്.
കരിപ്പള്ളിയുടെ ഷാപ്പിൽ കള്ള് നുരഞ്ഞു തുടങ്ങി. ഇവൻ അങ്ങനെ മൂത്തു തുടങ്ങിയാൽ പിന്നെ കുപ്പിയിലാക്കാം. അതിന്റെ മണം പടിഞ്ഞാറെ കാറ്റു നാട്ടിലെ ഓരോ വീട്ടിലും കൊണ്ടു വിടും. പിന്നെ ആണുങ്ങൾ എല്ലാം ഷാപ്പിൽ തന്നെയാവും. എടുക്കാൻ പൈസ ഇല്ലെങ്കിലും മുതലായി എന്തു വേണമെങ്കിലും കരിപ്പള്ളി വാങ്ങിക്കൊള്ളും. അതിപ്പോൾ ചട്ടിയും വട്ടിയും മുതൽ വല്ലവന്റെയും പെണ്ണുങ്ങളുടെ അരിഞ്ഞാണം വരെ അവിടെ പണയത്തിനുണ്ട്. ചുരുക്കത്തിൽ വീട്ടിലെ പെണ്ണുങ്ങൾ പണിക്കു പോയി കുടുംബം കഴിക്കണം എന്ന്‌ സാരം പതിവ് പോലെ ആദ്യവും ഷാപ്പിലേക്കു എത്തിയത് രാമൻ ആയിരുന്നെന് കരിപ്പള്ളിക്കു മനസിലായി. ഒഴിക്കാൻ എടുക്കുന്ന ഇടെ വേണ്ടാന്നു കരിപ്പള്ളി ആംഗ്യം കാണിച്ചു “ഈ പണി നടക്കിലെ രാമ… നിങ്ങക്ക് ഏതൊക്കെ വെറുതെ കൊടുക്കാന്ന് ഞാൻ വല്ല
നേർച്ച നിർന്നിട്ടുണ്ടോ?” രാമൻ വല്ലാണ്ടായി! “ഇന്ന് കൂടി… നാളെ ഞാൻ ഈ മുതലിനുള്ള സാധനം അതു പണം ആണെങ്കിലും പണ്ടം ആണെങ്കിലും ഞാൻ കൊണ്ടു വരും.”
നീ എവിടുന്ന് കൊണ്ടു വരാൻ. നിന്റെ വീട്ടിലെ തൂണും തുരമ്പും വരെ ഇവിടെ ദാ… ഇവിടെ പണയത്തിന.. നടക്കണ കാര്യം പറ, ” ഒന്നു നിർത്തിട്ടു
കരിപ്പള്ളി തുടന്നു .”…..അല്ലെങ്കിൽ ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക്!”
അതിപ്പം മുതലാളി ഞാൻ വിചാരിച്ച പോരല്ല…. രാമൻ ഇരുത്തി ചിന്തിച്ചു കരിപ്പള്ളി ചിന്തക്ക് വേഗം കുട്ടി. “ഇന്നെ പറയുന്നു നിന്റെ കെട്ടിയോള് ജനാകിയോട് ജോലിക്കു വരാൻ അതാകുപ്പോൾ നിനക്കു നിന്റെ സ്വാന്തം ഷാപ്പ് പോലെ അകില്ലേ ഇവിടം. കൂടാതെ ഒരു വരുമാനവും ചേട്ടന്റെ ഭാഗത്തു നിന്ന് പറയുന്നതെന്ന് കരുതിയാൽ മതി.”
ഇത്രയും പറഞ്ഞു രാമന് രണ്ടു ഒഴിച്ചപ്പോഴേ കരിപ്പള്ളിയുടെ എവിടേക്കെയോ ലഡു പൊട്ടി! ജാനകി കണ്ടപ്പോൾ തോന്നിയ പുതിയതാണ്. അതു ആർക്കും തോന്നണ പൊലെ. ഒരിക്കൽ രാമന്റെ വീട്ടിൽ പലിശ വാങ്ങാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കണ്ടതാണ് അവളെ. വീട്ടിനു മുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *