കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

“ഹും എന്നാല്‍ അങ്ങനെ ആകട്ടെ….. കുറച്ചു കഴിഞ്ഞു നീ കളപ്പുരക്കിലേക്ക് പോര്…. “
അത് പറഞ്ഞുകൊണ്ട് കുഞ്ഞമ്പു നടന്നകന്നു…

മാധവിയെ അറിഞ്ഞു കളിച്ചു ക്ഷീണത്തില്‍ ഇരുന്ന കുറിച്യര്‍ക്കു വെറ്റിലയില്‍ നൂറു തേച്ചു കൊടുത്തുകൊണ്ട് കുഞ്ഞമ്പു നിലത്തിരുന്നു….
“എന്നാലും ആ പെണ്ണങ്ങു കയറി കൊഴുതല്ലോ കുഞ്ഞംബുവേ”
കഴുകന്‍ കണ്ണുകള്‍ ചുവപ്പിച്ചുകൊണ്ട് കുറിച്യര്‍ പറഞ്ഞു….
“ഉം…. അങ്ങുന്നിന്റെ നോട്ടം കണ്ടപ്പോള്‍ മനസിലായി എനിക്ക്….. സ്വന്തം മോളാണ് എന്നാണല്ലോ ഇതുവരെ പറഞ്ഞിരുന്നത്”
കുഞ്ഞമ്പു ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഹാ എന്ന് പറഞ്ഞാല്‍ അതുപോലൊരു അപ്സരസിനെ കണ്ടു ഇല്ലാത്ത രക്ത ബന്ധം സ്ഥാപിക്കാന്‍ മാത്രം മണ്ടനല്ല ഈ ഞാന്‍”
കുറിച്യര്‍ വലിയ ഗമയില്‍ തന്നെ അത് പറഞ്ഞു….
“ശരിയാക്കാം അങ്ങുന്നെ…. പക്ഷെ മറ്റുള്ളവരെ പോലെയല്ല…. അവളിത്തിരി വിളഞ്ഞ വിത്താ….. കഴിഞ്ഞ ദിവസം അവളെ ശല്യം ചെയ്ത ഒരുത്തനെ അവള്‍ നാഗത്തിനെ കൊണ്ട് വിഷം എല്പ്പിച്ചുന്നു അങ്ങും കേട്ടതല്ലേ”
തെല്ലു ഭയത്തോടെ കുഞ്ഞമ്പു അതു പറഞ്ഞു…..
“ഉം… ഞാന്‍ കേട്ടു,,,, ആ ആദിവാസി കൂട്ടങ്ങലാണ് അവള്‍ക്കു കാവല്‍….. മൂപ്പന്റെ മകളുടെ കൂടെയല്ലേ അവളുടെ എപ്പോളത്തേയും നടപ്പ്”
തന്‍റെ മുടിയില്‍ ഒന്ന് തഴുകികൊണ്ട്‌ കുറിച്യര്‍ പറഞ്ഞു…..
“അതെ അതാണ്‌ പ്രശനം…. നാട്ടില്‍ അങ്ങാണ് നാടുവാഴിയെങ്കില്‍ , ആദിവാസികള്‍ ആണെങ്കിലും അവരാണ് കാടിന്‍റെ മക്കള്‍…. അവരില്ലെങ്കില്‍ ഈ നാടില്ല… അത് മറക്കരുത്….. അതുകൊണ്ട് അവളോട്‌ അടുക്കുന്നത് സൂക്ഷിച്ചു വേണം”
കുഞ്ഞമ്പു കുരിച്ച്യര്‍ക്കു അപകടത്തിന്റെ ആഴം വ്യകത്മാക്കികൊടുത്തു…..
കുഞ്ഞമ്പു പറഞ്ഞത് ശരിയാണ്…. ഈ നാടിന്‍റെ ഏക വരുമാനമാര്‍ഗം കാട്ടിലെ വിശേഷപ്പെട്ട മരുന്നുകളും ഫലങ്ങളും മറ്റുമാണ്….. കുരുതിമലക്കാവിന്റെ നിയമമനുസരിച്ച് കാട്ടില്‍ കയറാന്‍ ആധിവാസികള്‍ക്കെ അധികാരമുള്ളൂ….
അവരുടെ സാന്നിധ്യം ഇല്ലാതെ കയറിയാല്‍ കയറിയവര്‍ പിന്നെ തിരിച്ചു വന്ന ചരിത്രമില്ല….. അതുകൊണ്ട് തന്നെ സുനന്ദ തനിക്കു വഴങ്ങിയില്ലെങ്കില്‍ ഉറപ്പായും അതു നാടുമുഴുവന്‍ മാത്രമല്ല കാടുമാറിയും….
കാര്യം നാടുവാഴി ആണെങ്കിലും കുരുതിമലക്കാവിന്റെ നിയമം എല്ലാവര്ക്കും ഒരുപ്പോലെയാണ്…. പണ്ട് തന്‍റെ തന്നെ കാരണവന്മാര്‍ ഉണ്ടാക്കി വച്ച നിയമമാണത്……
കുറിച്ച്യര്‍ ആലോചനയില്‍ മുഴുകി…
“അങ്ങുന്നു മനസ് വിഷമിപ്പികണ്ട…. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്….”

Leave a Reply

Your email address will not be published. Required fields are marked *