ഞങ്ങള്‍ അപകടത്തില്‍പ്പെട്ട വണ്ടി കണ്ടാല്‍ ആരും രക്ഷപ്പെടാന്‍ വഴിയില്ല എന്നാണ് എന്‍റെ ഇളയഛന്‍ പറഞ്ഞത്. ആ അപകടം നടന്ന അന്നാണ് മനോഹരന്‍ ഇളയഛന്‍ എന്ന മനുഷ്യനെ ആദ്യമായി കാണുന്നത്.
ഞങ്ങള്‍ പരിക്ക് പറ്റി കിടക്കുന്ന ഹോസ്പിറ്റലിലെ ഡോക്റ്റര്‍ ആയിരുന്നു മനോഹരന്‍ ഇളയഛന്‍.. ആ അപകടത്തില്‍ ഗുരുതലമായ പരിക്കിനാല്‍ എനിക്ക് ഇടത് കാലിന് സാധിന്യം കുറഞ്ഞു. അങ്ങനെ ഞാന്‍ ഒരു വാക്കിംഗ് സ്റ്റിക്കില്‍ ആയി എന്‍റെ ജീവിതം.
സത്യത്തില്‍ അതായിരിന്നു അമ്മയുടെയും ഞങ്ങളുടെയും ജീവിതം വഴിതെറ്റിച്ചത് എന്നും ഒരു വഴിയാല്‍ പറയാം. ഇന്നെനിക്ക് ശപിക്കപ്പെട്ട ബാന്ധവത്തിന്‍റെ വഴി സാധാരണ ഏതൊരാള്‍ക്കും ഉണ്ടാകുന്ന കുറ്റബോധം വരുന്നുണ്ടോ എന്ന് പോലും സംശയമാണ്. കാരണം ഞങ്ങളുടെ മനസ്സില്‍ എപ്പോഴും ഒരു കരിംകടല്‍ പ്രക്ഷുബ്ദ്ധമായി തന്നെ കിടപ്പുണ്ട്. അതിനിടയില്‍ കുട്ടബോധത്തിനൊക്കെ എവിടെ സമയം കിട്ടുന്നു. ഏകാന്തമായി ഇരിക്കുന്ന സമയങ്ങളില്‍ ഇടക്ക് വല്ലപ്പോഴും ഞാന്‍ ജീവിതത്തെ ശപിക്കാറൂണ്ടെങ്കിലും അതിനൊപ്പം മനസ്സിലേക്ക് ഇരബി വരുന്ന കാമത്തിന്റെ വസന്ത കാറ്റ് അതെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. ഒരു തരത്തില്‍ ഞാന്‍ അതിനെ ഒരു അതനുഗ്രഹമായി തന്നെ കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
സത്യത്തില്‍ എനിക്ക് ഇടത് കാലിന് ചെറിയ ബലക്കുറവ് ഉണ്ടെന്നോഴിച്ചാല്‍ ഇത് വരെയുള്ള ജീവിതം വളരെ സുഗമമായിരുന്നു.
തുടര്‍ന്നുള്ള കാലം അല്ലലില്ലാതെ കഴിഞ്ഞുകൂടാനുള്ളത് സബാദിച്ചിട്ടാണ് പിതാവ് മരിച്ചത്, സബത്ത് നമ്മുടെ പല വിഷമങ്ങളും മറക്കാന്‍ സഹായിക്കുമല്ലോ. അതിനാല്‍ ഞാന്‍ പുതു വസ്ത്രങ്ങളും, എന്തിന് എനിക്ക് തോന്നുന്നതൊക്കെ വാങ്ങിക്കൂട്ടികൊണ്ടതില്‍ സന്തോഷം കണ്ടെത്താന്‍ തുടങ്ങി. അമ്മയ്ക്കും ചേച്ചിക്കും എന്‍റെ അവസ്ഥയില്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അതിനാല്‍ ധാരാളം പൈസ്സ ചിലവാക്കികൊണ്ട് തന്നെ എന്‍റെ കാല് പരവാവധി ശരിയാക്കിയെടുക്കാന്‍ നല്ല ചികില്‍ത്സക്കായി ഹോസ്പ്പിട്ടലുകള്‍ തോറും കയറിയിറങ്ങി.