ഇരുമുഖി 2 [Hunt]

Posted by

സംശയം ഉറപ്പിക്കാനായി അവൾ ഒരു വഴി കണ്ടെത്തി. അങ്ങനെ ഒരു ഞായറാഴ്ച ദിവസം കളപ്പുരയിലേക്ക് പോകാൻ തുടങ്ങുന്ന ഉണ്ണിക്കുട്ടനെയും റമീസിനെയും നിരാശപ്പെടുത്തിക്കൊണ്ട് ശ്രീകല ഒരു ബക്കറ്റു നിറയെ അലക്കാനുള്ള തുണിയുമായി പുറത്തുനിന്നു. കറുത്ത നൈറ്റിയും അടിയിൽ ഒന്നും ഇല്ലാത്തതിനാൽ ചന്തിയുടെ ചലനം മറക്കാൻ അരക്കെട്ടിലൂടെ മുട്ടോളമെത്തുന്ന തോർത്തുമുണ്ടും ചുറ്റിയിരുന്നു.

” അമ്മ എങ്ങോട്ടാ”

മുറ്റത്ത് നിൽക്കുന്ന അമ്മയെ നോക്കി ഉണ്ണി ചോദിച്ചു.

“കിണറ്റിൽ വെള്ളം കുറവാണ്, ഞാൻ കുളിക്കടവിൽ പോയി അലക്കിയിട്ട വരാം, നിങ്ങളിനന് കളിസ്ഥലത്ത് പോകുന്നില്ലേ”

” ഇല്ല, ഇന്ന് ഒരു മൂടില്ല”

ഉണ്ണിക്കുട്ടന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ റമീസ് മറുപടി പറഞ്ഞു.

“േചഹ്… എന്തു ചെയ്യും “

” ഇന്നു പോകണ്ട”

റമീസ് ന്റെ മറുപടിക്ക് കാക്കാതെ ഉണ്ണിക്കുട്ടൻ കിണറിനരികിലേക്ക് നടന്നടുത്തു.

” ഇതിൽ ആവശ്യത്തിന് വെള്ളം ഉണ്ടല്ലോ, ഇനി അമ്മയ്ക്് വല്ല സംശയവും തോന്നിയോ”

“ഏയ് , വേനലിന് മുമ്പേ വെള്ളം ലാഭിക്കുന്നതാണ്”

അവനെ സമാധാനപ്പെടുത്താൻ എന്നോണം റമീസ് പറഞ്ഞു.

“ഹമം”

ഈ സമയം സംശയം ഉറപ്പിച്ച് പെരും കുണ്ടികൾ താളത്തിൽ ചലിപ്പിച്ച ശ്രീകല വീടിൻറെ താഴെയുള്ള അവസാന പടവും ഇറങ്ങി.

പിറ്റേന്ന് സ്കൂൾ വിട്ട് മടങ്ങുമ്പോൾ റമീസ് 10ദിവസത്തേക്ക് അവന്റെ കാൻസർ ബാധിച്ച് അമ്മാവൻറെ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് പോകുന്ന വിവരം ഉണ്ണിക്കുട്ടൻ ഓട് പറഞ്ഞു.

” സ്കൂൾ മുടക്കി എന്തിനാടാ പോകുന്നേ”

10 ഒറ്റയ്ക്ക് ആവുമല്ലോ എന്നോർത്ത് ഉണ്ണി ചോദിച്ചു.

” ഞാനല്ലാതെ ആണുങ്ങൾ ആയിട്ട് വേറാരും കൂടെപ്പോകാൻ ഇല. വന്നിട്ട് എന്താ കാര്യം, നീ എങ്ങനെയെങ്കിലും പോയിട്ട് വാ”

അവൻ പറഞ്ഞത് ശരിയാണെന്ന് ഉണ്ണിക്കും തോന്നി.

“ഹും… ശരി “

ആദ്യദിവസം തന്നെ ഉണ്ണിക്കുട്ടന് മടുത്തു തുടങ്ങിയിരുന്നു കാരണം മറ്റു കുട്ടികളുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. പിറ്റേദിവസം മലയാളംഅധ്യാപകന്റെ മരണത്തെത്തുടർന്ന് രാവിലെ തന്നെ സ്കൂൾ വിട്ടു. റമീസ് വരുമ്പോൾ സാധാരണ വീട്ടിലേക്ക് നാടകക്കാർ ആണ് പതിവ്. കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10:40 .5 നിമിഷങ്ങളെ കാത്തിരുന്നാൽ സൗപർണികയിൽ വീട്ടിലെത്താം. അവൻ സ്കൂളിനടുത്തുള്ള ബസ്റ്റോപ്പിലേക്ക് കയറിനിന്നു. ബസ്സിൽ നിന്നിറങ്ങിയ അവന് റോഡിലൂടെ വീട്ടിലേക്ക് പോവുന്നത് വളരെ പ്രയാസം ഉള്ളതായി തോന്നി. ദൂരം കുറയ്ക്കാനായി കാടു പിടിച്ചതാണെങ്കിലും വീടിന് പിൻവശത്തു കൂടെയുള്ള വഴി തിരഞ്ഞെടുത്തു. പുറകുവശത്തെ വാതിലിന്റെ 20 മീറ്റർ അടുത്തെത്തിയപ്പോൾ ഒരു ഞരക്കത്തോടെ ആ വാതിൽ തുറന്നു പുറത്തേക്ക് ഒരാൾ ഇറങ്ങി വന്നു. ഓട്ടോക്കാരൻ റിയാസ് ആയിരുന്നു. മുഖാമുഖം കണ്ട റിയാസിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *