അവർ അവനെ അവരുടെ കഷ്ടപാടുകളിലും മറ്റുകുട്ടികളെപോലെ അവനെയും പഠനത്തിനും കൂടാതെ അവന്റെ ചെറിയ ആവിശ്യങ്ങളും അവരുടെ സഹായംകൊണ്ടു നടന്നുപോന്നു ,
അക്കരെ നിന്നാൽ ഇക്കരെ പച്ച എന്ന് പറയുന്ന പ്രതിഭാസത്തിനു പ്രചോദനമെന്നപോലെ , അവൻ അവിടത്തെ ആ സാഹചര്യങ്ങൾ ഒരിക്കലും ഇഷ്ടപെടാതെയായി , പിന്നെ അവനു കൂട്ടിനായി അതുപോലെയുള്ള കൂട്ടുകാരും
അവസാനം അവൻ അവിടെ നിന്നും പുറത്തുചാടി , സന്തോഷത്തിലേക്കാണ് അവൻ ചെന്ന് കയറും എന്ന് കരുതിയ അവൻ ചെന്നുപെട്ടത് നരകത്തിലും , പിന്നെ ഭക്ഷണത്തിനും അവന്റെ ആവശ്യങ്ങൾക്കുമായി കളവു എന്നത് അവന്റെ ആദ്യത്തെയും അവസാനത്തെയും മാർഗ്ഗമായിമാറി,
പക്ഷെ അവനു നന്നാവാനുള്ള ഒരു അവസരം കൊണ്ട് വന്നത് അവന്റെ കൂട്ടുകാരന്റെ അനിയത്തിയായ ആനിയെയാണ് , ആനിയെ പരിചയപെട്ടതുമുതൽ അവനു ജീവിതത്തിൽ എന്തെല്ലാം തിരിച്ചുകിട്ടിയപോലെ , അവളോട് അവനും അവനോടു അവൾക്കും അനുരാഗം തുടങ്ങാൻ അധികം കാലതാമസമെടുത്തില്ല , അവൾക്കറിയാമായിരുന്നു കള്ളനായ സഹോദരന്റെ പെങ്ങളെ നല്ല ഒരുത്തനും വന്നു കല്യാണം കഴിക്കില്ല എന്ന്
ഞാൻ : അതെന്താ കള്ളാ നീ ഇതുവരെ നിന്റെ പേരൊന്നും പറയാതെ , നിന്റെ പേരെങ്കിലും പറഞ്ഞുകൂടേ
കള്ളൻ : തോമാസ്
ഞാൻ : അപ്പോൾ ഒരു ക്രിസ്ത്യാനിയെയാണോ ഞാൻ ഈ കൂട്ടുപിടിച്ചു കിടത്തി സുഖിക്കുന്നേ
കള്ളൻ : ക്രിസ്ത്യാനി കയറ്റിയാൽ എന്തെ നിന്റെ പൂറിൽ കയറിലെയോ ?
ഞാൻ : ഒന്ന് പതുകെ പറ ആരെങ്കിലും കേൾക്കും , ഇവിടെ ഇല്ലത്തിനുള്ളിൽ അന്ന്യ മതസ്ഥർക്കും ഒന്നും പ്രവേശനമില്ല , എന്ന് കരുതി വീടിനു പുറത്തു വരുന്നതിനോ ഒന്നും പ്രശ്നമില്ലാട്ടോ
കള്ളൻ : പിന്നെ എനിക്കുപോലും അറിയില്ല ഞാൻ ഏതു ജാതിയിലുണ്ടായ ജന്മമാണ് എന്ന് പിന്നെ ഏതുമതമായാലും മതങ്ങൾ പറയുന്നത് പരസ്പരം സ്നേഹിക്കാനാണ് . മനുഷ്യരാണ് മതഭ്രാന്തു ഉണ്ടാക്കുന്നത്.അതിർവരമ്പുകളും ഉണ്ടാക്കുന്നത് ,എനിക്ക് അതിനാൽ അതിനോട് താല്പര്യവും ഇല്ല.എനിക്ക് നിന്റെ ഇല്ലത്തോ ഒന്നും കയറേണ്ട , പിന്നെ വേണ്ടതിനു എനിക്ക് വേറെ ഒരാളുടെയും സമ്മതവും വേണ്ട ,
ഞാൻ : അതെന്താ
കള്ളൻ : എനിക്ക് കയറേണ്ടതു നിന്നിലും , കയറ്റേണ്ടത് നിന്റെ ഉള്ളിലേക്ക് , അതിനു ഈ തമ്പുരാട്ടിയുടെ സമ്മതം മാത്രംമതി ഈ തോമക്ക്
ഞാൻ : സമ്മതമല്ലെങ്കിലോ ?
കള്ളൻ : അപ്പോൾ തമ്പുരാട്ടിക്കുമുണ്ടല്ലേ ഈ മതപരമായ അയിത്തം ,
ഞാൻ : എനിക്ക് നിന്നോട് ഒരു അയിത്തവുമില്ല , ഒരു മണ്ണാക്കട്ടയും ഇല്ല ഞാൻ അവനോടു ചേർന്നുകിടന്നു അവന്റെ ചുണ്ടത്തു ഒരു ഉമ്മകൊടുത്തു , ചെവിയിൽ പറഞ്ഞു എന്റെ തോമാച്ച ഭാക്കികൂടി പറ
പെട്ടന്നാണ് ഇടിമുഴങ്ങുംപോലെ വാതിലിൽ ആരോ തട്ടുന്നു , എന്റെ വായിൽ നിന്നും സ്വരം പുറത്തുവരുന്നില്ല