പാവം…വെറുതെ അല്ല ഇവൾ താനുമായി ബന്ധപ്പെട്ടത്… ജയശങ്കർ കരുതി. “എത്ര കാലം എന്ന് വെച്ചാ വികാരങ്ങളൊക്കെ ഉള്ളിലൊതുക്കി കഴിയുക..?” വേറെ5 ആരെങ്കിലും ആയി ഇതു പോലെ ചെയ്തിട്ടുണ്ടോ എന്നാ ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു അവളുടെ മറുപടി. അത് അയാൾക്ക് അവരോടുള്ള സ്നേഹം വർധിപ്പിച്ചു. കാര്യം തന്നെക്കാൾ പത്തു പതിനഞ്ചു വയസ്സ് മൂപ്പുണ്ട്. എന്നിരുന്നാലും ഡോക്ടർ ശ്രീദേവിയെ വിടാത്ത കഴിക്കുന്നത്തെക്കുറിച്ചു അയാൾ ആലോചിച്ചു. ശ്രീദേവിയോട് ചോദിച്ചതുമാണ്… പക്ഷെ അപ്പോഴൊക്കെ സമൂഹം…ബന്ധുക്കൾ..എന്നൊക്കെപ്പറഞ്ഞു അവൾ ഒഴിഞ്ഞു മാറുകയായിരുന്നു…
ഹൈമയെ ഏറെക്കുറെ ഇപ്പോൾ അയാൾ മനസ്സ് കൊണ്ടു പൂർണ്ണമായും വെറുത്തു കഴിഞ്ഞിറുന്നു. “വൃത്തികെട്ടവൾ….കണ്ടവന്മാരെ വിചാരിച്ചു രതിമൂർച്ഛ വരുത്തുന്നവൾ …എന്നിട്ട് താൻ എത് അറിഞ്ഞിരുന്നു കൊണ്ട് അവൾക്കു പണ്ണിക്കൊടുക്കണം പോലും…കൂത്തിച്ചി… അറുവാണിച്ചി..”അയാൾ മനസ്സിൽ തോന്നിയ തെറികളൊക്കെ ഹൈമയെ വിളിച്ചു.(നേരിട്ടല്ല…മനസ്സിൽ). “എന്തായാലും ഇതു പോലെ മനസ്സിൽ ഒന്നു വിചാരിച്ചിട്ട് വേറൊന്നു പ്രവർത്തിക്കുന്ന വ്യക്തി അല്ല ശ്രീദേവി…അത്ര മാത്രം സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് അവർക്ക് പുറത്തു കൊടുക്കേണ്ടി വന്നത്…” ഇങ്ങനെ പോയി അയാളുടെ ചിന്താഗതികൾ.. എന്നാൽ ആ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു തുടർന്ന് വന്ന ദിവസങ്ങളിലെ സംഭവങ്ങൾ…
ഒരു ഇടദിവസം…ജയ്ശങ്കറിന് ശ്രീദേവിയെക്കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല. അയാൾ ഹാഫ് ഡേ ലീവും എടുത്തു തന്റെ നീല പ്രീമിയർ പദ്മിനിയിൽ ശ്രീദേവിയുടെ ക്ലിനിക്കിലേക്കു തിരിച്ചു. അയാൾ നടന്നു ചെന്ന് കാറിലേക്ക് കയറുന്നതു കോളേജിലെ കുമാരിമാരും കുമാരന്മാരും ആരാധനയോടെ നോക്കി നിന്നു. എങ്ങനെ നോക്കാതിരിക്കും? കാരണം ക്ലീൻ ഷേവ് ചെയ്തു ചൊക ചോക എന്നിരിക്കുന്ന അയാളെക്കണ്ടാൽ ഒരു ഹിന്ദി സിനിമ നടന്റെ പോലിരിക്കും. കണ്ണിൽ റേ ബാൻ ഗ്ലാസ്. ഇൻസെർട്ട് ചെയ്ത ഷർട്ടും പാന്റും. സ്റ്റൈലിന് യാതൊരു കുറവും ഇല്ല. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അയാളൊരു ഗ്ലാമർ താരമാണ്. പക്ഷെ ആ ബഹുമാനവും സ്നേഹവും എല്ലാം അയാൾ ശ്രീദേവിക്ക് വേണ്ടി വലിച്ചെറിയാൻ തയ്യാറായിരുന്നു.
അയാൾ ശ്രീദേവിയുടെ ക്ലിനിക്കിന് മുന്നിലെത്തി. ശ്രീദേവിയുടെ ക്ലിനിക് എന്ന് പറയുന്നത് സത്യത്തിൽ ഒരു വീടാണ്. നല്ല ഉയരം ഉള്ള മതിലും ഗേറ്ററും ഒക്കെ ഉള്ള വലിയൊരു കോംപൗണ്ടിന്റെ മധ്യത്തിലുള്ള ഒരു പഴയ മോഡൽ വീട്. അറുപതുകളിലോ എഴുപതുകളിലോ പണിയിച്ചതാകണം.