കാരാണെകിലും അവളുടെ അപ്പന്റെ ജോലി സംബന്ധമായി പല ജില്ലകൾ മാറി മാറി താമസിക്കുവായിരുന്നു. ആലപ്പുഴയിൽ നിന്നാണ്, പഴയ കാര്യങ്ങൾ ഒക്കെ എല്ലാരും മറന്നു തുടങ്ങി എന്നും സ്വന്തം അറിവിലുള്ള ചെക്കൻ ആണ് എന്നും പറഞ്ഞപ്പോൾ ബെന്നിക്ക് നല്ല ഒരു ജോലി ഇല്ലാതിരുന്നിട്ടും ഡേയ്സിയുടെ അപ്പൻ കല്യാണത്തിന് സമ്മതിച്ചു. ബെന്നി ഒരു ഹൗസ്ബോട്ട് കമ്പന്യിടെ നടത്തിപ്പുകാരനായിട്ടു നില്കുവായിരുന്നു. ഒരു ഹൗസ്‌ബോട്ടിന്റെ ചുമതല മൊത്തം ബെന്നിക്കാണു. വീട്ടിൽ ചിലവിനു കൃത്യമായി കാശ് കൊടുക്കും പക്ഷെ ഡേയ്‌സിയുമായി അടുപ്പം കുറവാണു. ബെന്നിക്ക് സ്വന്തമായി ഒരു ഹൗസ്ബോട്ട് വാങ്ങണം പൈസ ഉണ്ടാക്കണം, ഇതൊക്കെ ആണ് കൊടുത്താൽ ചിന്ത. കല്യാണം കഴിഞ്ഞ അവസരത്തിൽ ഡെയ്സി കുറെ പരിശ്രമിച്ചു ബെന്നിയെ സ്നേഹിച്ചു വരുതിക്ക്കമ്പികുട്ടന്‍.നെറ്റ് കൊണ്ടുവരാൻ. പക്ഷെ ഫലം വിപരീതമായിരുന്നു. വീട്ടിൽ നാലഞ്ചു ദിവസം കൂടുമ്പോ വരും. ഡെയ്സിക്ക് വേണമെങ്കിൽ കളിച്ചു കൊടുക്കും, സാധനകൾ ഒക്കെ വാങ്ങി കൊടുക്കും പക്ഷെ സംസാരം കുറവാണു. ഒരു തരാം വിരസമായ ദാമ്പത്യം. തന്റെ മുൻകാല ചരിത്രം അറിഞ്ഞിട്ടാണോ ഈ പെരുമാറ്റം എന്ന് പലപ്പോഴും അവൾ സംശയിച്ചിരുന്നു. പക്ഷെ അതല്ല വേറൊരു പ്രണയ കഥയിലെ ദുരന്ത നായകനായതിന്റെ അവസ്ഥാന്തരം ആണ് ഈ പെരുമാറ്റത്തിന് കാരണം എന്ന് ബെന്നിയുടെ പെങ്ങൾ ലീനമോൾ പറഞ്ഞപ്പോഴാണ് ഡെയ്‌സിക്കു മനസിലായത്. ഡെയ്സി അത് ബെന്നിയോട് ചോദിയ്ക്കാൻ പോയില്ല. പക്ഷെ അവനെ സ്നേഹിച്ചു കൂടെ നിർത്താൻ ശ്രെമിച്ചു. ഡൈസിയോട് അനുകമ്പപ്പൂർവം ഉള്ള പെരുമാറ്റം ആയിരുന്നെങ്കിലും പ്രണയത്തോടെ ഉള്ള ഒരു ദാമ്പ്യത്യം അവർക്കിടയിൽ ഉണ്ടായില്ല. കല്യാണം കഴിഞ്ഞു നാല് വര്ഷം ആയിട്ടും കുട്ടികളും ആയില്ല. ഡേയ്‌സിക്കു ഇപ്പോൾ മുപ്പതു വയസ്സായി. ഒരു കുഞ്ഞിനെ അവളും ആഗ്രഹിച്ചു. പക്ഷെ ബെന്നി ഒരു ഡോക്ടറുടെ അടുത്ത് പോകാനോ ആരുടെ പ്രേശ്നമാണ് എന്ന് അറിയാനോ താല്പര്യം പ്രകടിപ്പിച്ചില്ല. ബെന്നിയുടെ നിസ്സംഗമായ പെരുമാറ്റം