അവൻ അവളുടെയടുത്തെത്തി മുട്ടുകുത്തി നിന്ന് കാലിൽ ചുറ്റിപ്പിടിച്ച് അരയിൽ മുഖമർത്തിക്കരഞ്ഞു. അത് കണ്ട് പാവം സംഗീതയ്ക്ക് അധികനേരം നിൽക്കാനായില്ല. അവളുടെ ഉള്ള് പിടഞ്ഞു. അല്ലെങ്കിലും അത് കഴിഞ്ഞില്ലേ? ഇനിയുണ്ടാവാൻ പാടില്ല. ഒരു തെറ്റെങ്കിലും പൊറുക്കാനായില്ലെങ്കിൽ പിന്നെന്ത് സ്നേഹമാണ് തനിക്കവനോട്?
അല്ലെങ്കിലും വിശുദ്ധിയെന്നാൽ തൊലിപ്പുറത്തല്ല; മനസ്സിലാണ്.
എങ്കിലും ഇനിയിതാവർത്തിച്ചു കൂടാ. അതിനുവേണ്ടി ഞാനെന്തും ചെയ്യും..എന്തും. അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അംജദിനോട്. ജീവൻ കൊടുത്താലും കണ്ണിന്റെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ വീഴരുതെന്ന് ആഗ്രഹിച്ച ഞാനാണോ ഇത് കണ്ടു നിൽക്കുന്നത്? ഇല്ല,ഇല്ല…പാടില്ല. അവൾ ഒഴുകിയ കണ്ണീർ പുറം കൈ കൊണ്ട് തുടച്ച് അവനെ മുടിയിൽ പിടിച്ച് മുകളിലേയ്ക്ക് വലിച്ച് ദുഃഖവും സ്നേഹവും ഒരുപോലെ പ്രകടിപ്പിച്ചു.
എണീറ്റ് നിന്ന അവനെ രണ്ട് കൈകളും കൊണ്ട് കഴുത്തിൽ പിടിച്ച സംഗീത ചോദിച്ചു: “അംജദിനെന്താ വേണ്ട്യേ? ഇന്റെതൊക്കെ ഇട്ത്തോ.പക്ഷേ വേറൊരാള്ടെ അട്ത്ത് പോണത് ഇക്ക്ന്നല്ലാ ഒര് പെണ്ണിനും സഹിക്കുല്ല.”
“ഞാനിനി പോകുല്ല സഗീതേ ഞാനത് ഒറപ്പിച്ചിട്ടാ ഇവടെ വന്ന്ക്ക്ണത്”
“ഇക്ക് വിശ്ശോസാ. ഇയ്യ് പറയ് അനക്ക് വേണാ?”
“ഉം ഹും..” അവൻ വേണ്ടെന്നർത്ഥത്തിൽ തലയാട്ടി. ഒരൊറ്റ പകൽ കൊണ്ട് അവന്റെ മനസ്സിൽ പ്രതിഷ്ഠിച്ച ദേവീശിൽപമായി മാറി സംഗീത. അവളോട് പ്രേമമാണ്, ആരാധനയാണ്… ദുഷിച്ച കാമം ആ സ്നേഹത്തിനു മുൻപിൽ അണഞ്ഞിരിക്കുന്നു. ഖൽബിൽ ചൂടുണ്ട് പക്ഷേ, തീയില്ല!
“വേണ്ടാന്ന് പറഞ്ഞ്ട്ട് ഞി അവടെ പൂവ്വോ?”
“ഇല്ല” അവൻ നിറകണ്ണുകളോടെയാണത് പറഞ്ഞത്.
“അനക്ക്ത് വേണെങ്കി പിടിച്ചടാ. അനക്കിഷ്ടായ്ട്ട് ഇന്നാള് പിടിച്ചേല്ലേ.” അവൾ നെഞ്ചുപൊത്തിപ്പറഞ്ഞു.
അവനൊന്നും മിണ്ടിയില്ല. അവളവന്റെ ഒരു കൈയെടുത്ത് തന്റെ നെഞ്ചിൽ വെച്ചു. അവൻ കൈയെടുത്തില്ല. പക്ഷേ അവിടെ വച്ച് പതിയെ അമർത്തി നിന്നു. പാവത്തിന്റെ അവസ്ഥ കണ്ട് സംഗീത അവന്റെ തല പിടിച്ച് തന്റെ തോളിൽ വെച്ചു. അവനാ തോളിൽ ചാഞ്ഞു നിന്ന് മാറിടത്തിൽ പതിയെ ഞെക്കിക്കൊടുത്തു.
“എന്ത് സോഫ്റ്റാത്..?”