അന്നൊരു ഞായറാഴ്ച്ച് നാലു നവമുകുളങ്ങൾ നരണിപ്പുഴപ്പാലത്തിന്റെ കൈവരിയിൽ പിടിച്ച് ദൂരേയ്ക്ക് നോക്കി ഒന്നിച്ച് പറഞ്ഞു.
“നിങ്ങളുള്ള മണ്ണിൽ ഞങ്ങളുണ്ടാവുമെങ്കിൽ, ഞങ്ങളൊന്നിച്ചായിരിക്കും… ഒന്നിച്ചുമാത്രം…”
പ്രണയത്തിനും മീതെപ്പറക്കേണ്ട പറവയാകണം സ്നേഹം…
സകലതും തകർന്നടിഞ്ഞാലും, നാമ്പെടുക്കുന്ന പുൽക്കൊടിയാവണം സ്നേഹം.
ജീവൻ വെടിയുന്ന നോവ് വന്നാലും, നോവിക്കില്ലെന്റെ സ്നേഹിതനെയെന്ന് ഖൽബിൽ കൊത്തിവെയ്ക്കണം നാം.
മരിക്കും വരെയും പ്രണയിക്കുമെങ്കിലും, മരിച്ചാലും മങ്ങാതെ നിൽക്കുന്നതാവണം സ്നേഹം.
സ്നേഹത്തോടെ അവസാനിപ്പിക്കുന്നു.
-ഷജ്നാദേവി.
* * * * *
പുന്നയൂർക്കുളത്തെ വാകമരം വീണ്ടും പൂക്കുകയാണ്.
അടുത്തതൊരു ഇൻസെസ്റ്റ് കഥയാണ് “ഉമ്മാന്റെ ചുണ്ടിൽ…”എന്ന കഥയുടെ ആദ്യ ഭാഗം മൂന്നു ദിവസത്തിനുള്ളിൽ പുറത്തിറങ്ങും.