“വൃത്തികേടാണെങ്കിൽ അത് ചെയ്യണ്ട?”സഹദേവൻ പെണ്ണിന്റെയുള്ളറിയാൻ ശ്രമിച്ചു.
” ന്റെച്ഛാ പെണ്ണുങ്ങൾ അങ്ങിനെത്തോരും ഇണ്ടാവും, നിക്ക് അച്ഛനോട് അങ്ങിനെയൊന്നും അല്ല_ വേറെന്തൊക്കെയോ ആണ്. പിന്നെ ന്റച്ഛനല്ലാതെ വേറാർക്കും നിഷിത ഒന്നിനും നിന്ന് കൊടുക്കില്ല. അച്ഛനിഷ്ടള്ളതിനൊക്കെ അച്ഛന്റെ മോള് നിന്ന് തരും. പക്ഷേ ഇപ്പഴില്ല അച്ഛന്റെ പെണ്ണായതിന് ശേഷം. ഞാനും ഒരു പെണ്ണല്ലേ..,നിക്കൂല്ലേ കൊറച്ച് മോഹങ്ങളൊക്കെ.?”
അതിന് മറുപടിയില്ലാതിരുന്ന സഹദേവൻ പലതും കണക്കുകൂട്ടി. നാല് മണിയോട് കൂടി ഇരുവരും പുറപ്പെട്ടു.
എട്ടു മണിക്ക് തുടങ്ങിയ യാത്ര സിംഗപ്പൂരിൽ കണക്ട് ചെയ്ത് കാലത്ത് ഏഴ് മണിക്കാണ് ചിയാങ്ങ്മയോടടുത്തത്.
പച്ചവിരിച്ച മലനിരകൾക്കു മുകളിലൂടെ ഫ്ലൈറ്റ് ഊർന്നിറങ്ങുന്നത് വിൻഡോയിലൂടെ കണ്ട കവിയിത്രി ചിയാങ്മയ് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിലയിരുത്തി. മലനിരകൾ കഴിഞ്ഞ് കടൽ പോലെ പരന്നുകിടക്കുന്ന നീലപ്പുഴയ്ക്കുമുകളിലൂടെ താഴ്ന്ന് പറന്ന വിമാനം വീതികൂടിയ റോഡുകൾ കടന്ന് ഊർന്നൂർന്ന് റൺവേയിലേയ്ക്ക് പെയ്തുവീണു. വിമാനയാത്രയോളം മടുപ്പിക്കുന്ന മറ്റൊരു യാത്രയില്ല. പക്ഷേ, ലാൻഡിംഗിനോളം ആസ്വാദ്യകരമായി മറ്റൊന്നുമില്ല. എല്ലാ മടുപ്പും ഒരു ലാൻഡിംഗിൽ തീരും. വിമാനമിറങ്ങി വരുന്നവരെല്ലാം അതാസ്വദിച്ചത് മുഖത്തുനിന്നും വായിച്ചെടുത്ത, നിഷിത പലരുടെയും കണ്ണുകൾ തന്റെ നെഞ്ചിലും ഇടുപ്പിലുമൊക്കെയാണെന്ന് കണ്ട് ഊറിച്ചിരിച്ചു. മുട്ടോളം ഇറക്കമുള്ള മിനിഡ്രസ്സിൽ നിന്ന കാലുകൾക്ക് ചന്തം കൂടിയത് പോലെ തോന്നിയവൾക്ക്. അല്ല അത് തോന്നലല്ല,ഒന്ന് വളർന്നിരിക്കുന്നു.
അവൾ ഇണക്കിളികളേപ്പോലെ കൈകോർത്ത് നടന്നു നീങ്ങി. അഞ്ചുമിനിട്ടിൽ ഓൺ അറൈവൽ വിസ അനുവദിച്ച ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ആത്മാർഥതയും കണ്ട് കൊച്ചിയിലെ ഉദ്യോഗസ്ഥരെയൊക്കെ എടുത്ത് കടലിലെറിയുന്നതാണ് നല്ലതെന്ന് തോന്നി അവൾക്ക്. എമിഗ്രേഷൻ സ്റ്റാമ്പ് ചെയ്ത് രണ്ടു കൈ കൊണ്ടും പാസ്പോർട്ട് തന്ന് തല ചെറുതായൊന്ന് കുനിച്ച് അവർ തങ്ങളുടെ നാട്ടിലേയ്ക്ക് സ്വാഗതമോതി. കൊച്ചിയിൽ നിന്ന് സീലടിച്ച പാസ്പോർട്ട് പമ്പരം പോലെ കറക്കി മേശപ്പുറത്തിട്ട ഉദ്യോഗസ്ഥൻ ഇവിടെയൊന്ന് വന്ന് ഇതൊക്കെയൊന്ന് കണ്ടിരുന്നെങ്കിൽ എന്നവൾ ആശിച്ചുപോയി.