ചെക്ക് അപ്പ് എല്ലാം കഴിഞ്ഞ് ഉച്ചയായിരുന്നു. മുഴുവൻ റിസൽട്ടും മറ്റന്നാളേ കിട്ടൂ എന്നറിഞ്ഞ് അവർ ഉച്ചയൂണും കഴിഞ്ഞ് പുന്നയൂർക്കുളത്തേയ്ക്ക് തിരിച്ചു.
“കെട്ടിക്കാനായിരിക്ക്ണ് പെണ്ണിനെ”
അയാൾ കുസൃതിപ്പെണ്ണിനെ ഉണർത്താനായി വെറുതേ ചോദിച്ചു.
“പിന്നേ അപ്പോ ന്റച്ഛന് ആരാണ്ള്ളേ?”
അവൾ നാണിച്ചില്ലെന്ന് മാത്രമല്ല, രൗദ്രമായൊന്ന് നോക്കിയാണിത് പറഞ്ഞത്?
“അച്ഛന് അമ്മയില്ലേ…പിന്നെ മോളെന്തിനാ” അയാൾ ദ്വയാർത്ഥത്തിലാണത് പറഞ്ഞതെന്ന് മനസ്സിലാക്കിയ നിഷിതയ്ക്ക് കലികയറി
“ഹ്ം.. അമ്മ? ന്നാ സതീഷിനെ എങ്ങ്ട്ടേങ്കിലും പറഞ്ഞയയ്ക്ക്” വെട്ടിത്തുറന്നു പറയേണ്ട സമയമിതാണെന്ന് അവൾക്ക് സംശയമില്ലായിരുന്നു.
ഇത് കേട്ട് അയാളുടെ നിയന്ത്രണം വിട്ട് വണ്ടി പാടത്തേയ്ക്ക് തിരിഞ്ഞു വെപ്രാളത്തിൽ അയാൾ ബ്രേയ്ക്ക് ചെയ്തെങ്കിലും കാർ താഴ്ചകുറഞ്ഞ കേച്ചേരിപ്പാടത്തേയ്ക്ക് ഒരു ചക്രം ഇറങ്ങി ചരിഞ്ഞ് നിരങ്ങിനിന്നു. രണ്ടു പേരും സീറ്റ്ബെൽറ്റ്* ഇട്ടതിനാൽ തല മാത്രം ഡാഷിലും സ്റ്റിയറിംഗിലും ചെറുതായി ഇടിച്ചു. ആളുകൾ ഓടി വരുന്നുണ്ടായിരുന്നു.
ഓടിക്കൂടിയവർ ആദ്യം സഹദേവനെ പുറത്തെടുത്തു. അയാൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല നെറ്റിയിൽ നിന്ന് ചെറുതായി ചോര പൊടിഞ്ഞുവെന്ന് മാത്രം. പക്ഷേ ഇടതുവശം ചരിഞ്ഞ കാറിൽ നിഷിത ഡോറിനോട്ക’മ്പി കു’ട്ട’ന്‍,നെ’റ്റ് ചേർന്ന് കിടക്കുന്നുണ്ട് രണ്ടുപേർ അപ്പുറമിപ്പുറം കടന്ന് അവളെയും പുറത്തെടുത്തു.
“അച്ഛാ എന്ത് പറ്റീ” അവൾ സഹദേവന്റെ അടിമുതൽ മുടിവരെ തഴുകി നോക്കി. “ഒന്നൂല്ല മോളെ മോൾക്കൊന്നും പറ്റീലല്ലോ”
അതിനിടയ്ക്ക് സെൽഫിയെടുക്കുന്ന ബൈക്കുയാത്രികനെ ഒരു ചുമട്ടുതൊഴിലാളി മണ്ടയ്ക്ക് കിഴുക്കുന്നതും, അതും സെൽഫിയെടുക്കുന്ന ന്യൂജെനറേഷനെയും കണ്ട് അവൾക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല.
അവളുടെ ചിരികിലുക്കം കണ്ട് കൂടിനിന്നവർക്കെല്ലാം ആശ്വാസമായി.
“അല്ലാ ഇങ്ങക്ക് രണ്ടാൾക്കും കുഴപ്പമില്ലല്ലോ” ഒരു ഇക്കാക്ക ചോദിച്ചതിന് അവർ ഇല്ലെന്ന് തലയാട്ടി.