എന്തായാലും അവളെ ഒന്ന് വിരട്ടിയാലോ എന്ന ചിന്തയിലാണ് അയാൾ എത്തി നിന്നത്. എട്ട് മണി കഴിഞ്ഞു, പ്രഭാതവെയിൽ കാറിനുള്ളിലേയ്ക്ക് ഇരച്ചുകയറി അവളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞത് കണ്ട് അയാൾ A/C ഓൺ ചെയ്ത് ഇരു വശങ്ങളിലും സൺഗ്ലാസ് കയറ്റി നിഷിതയ്ക്ക് തണലേകി.
“മോളെ നീ കാലത്തെന്ത് പണ്യാ കാണിച്ചേ”
അത് കേട്ട് നിഷിത അച്ഛനെ ദയനീയമായൊന്ന് നോക്കുക മാത്രം ചെയ്തു. അയാൾ വിട്ടില്ല,
“ഞാൻ വിചാരിച്ചു വല്ല്യ കുട്ടിയായാൽ ഇതൊക്കെ അറിയുമെന്ന്”
“അറിയാം അച്ഛാ, ഒരു തമാശയ്ക്ക് ചെയ്തതാ ഇങ്ങനെയാവൂന്ന് വിചാരിച്ചില്ല
“എങ്ങിനെയാവൂന്ന്”
“അത്…” അവളൊന്ന് പതറി.
“എങ്ങിനെയാവൂന്ന്” അയാൾ രണ്ടും കൽപ്പിച്ച് ആവർത്തിച്ചു
“ഡ്രസ്സ്… ണ്ടാവൂന്ന് വിചാര്ച്ച്..”
“എന്നിട്ട്ണ്ടായിര്ന്നോ?”
“ഇല്ല…” അവളുടെ മുഖം ചുവന്ന് ചോരപൊട്ടാൻ വെമ്പി.
“ഇനിയങ്ങിനെ ഡ്രസ്സ് ഇല്ലാന്ന് വെക്ക്വാ… എന്തിനാ വേണ്ടാത്തിടത്ത് നോക്ക്ണേ?”
ആ ചോദ്യം ഒരിടിമിന്നൽ പോലെ അവളുടെ നെഞ്ചിനെ തുളഞ്ഞുകയറി.
“അറിയാതെ നോക്കിയതാ”അവളുടെ ചുണ്ടുകൾ വിറച്ചുവിരിഞ്ഞു.
“മോളേ കള്ളം പറയല്ലേ നിന്റെ കണ്ണ് നിന്റട്ത്തല്ലേ” അയാൾ ഇടത് കൈകൊണ്ട് അവളുടെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.
അതോടെ ഉത്തരം മുട്ടിയ നിഷിത പെണ്ണിന്റെ അവസാന അടവായ കരച്ചിലിലേയ്ക്ക് നീങ്ങി. അവൾ മുഖം പൊത്തി ഒച്ചയെടുക്കാതെ വിതുമ്പി.
അത് കണ്ടതോടെ സഹദേവന്റെ നിയന്ത്രണം പോയി. അയാൾ വണ്ടി ഓരമായി നിർത്തി. അവളെ തന്നാലാവുന്ന വിധം സമാധാനിപ്പിച്ചു. ഒരു വിധം ഒതുങ്ങിയ അവളുമായി ആര്യഭവനിൽ കയറി ചൂടുചായ കുടിച്ചതോടെ അവൾ ഒന്ന് ഉഷാറായി.
കാർ അശ്വിനിയിലേയ്ക്ക് തിരിച്ചു.