അവൾ തല ചൊറിഞ്ഞ് അടുക്കളയിലേക്ക് നടന്നു.
“ഇതൊക്കെ ഒന്നരിഞ്ഞ് താ കെട്ടിക്കാറായില്ലേ ഇതൊക്കെ ഇനിയെന്നാ പഠിക്ക്യാ”
അവളും ഉമ്മയും പതിയെപ്പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോവാൻ തുടങ്ങി.
സ്ത്രീകളുടെ ഏത് സാഹചര്യത്തോടും അതിവേഗം പൊരുത്തപ്പെടാനുള്ള ഉത്തമ ഉദാഹരണമായി മാറി സുഹറയും ഷജ്നയും.
പണികളെല്ലാം കഴിഞ്ഞ സുഹറ കുളിച്ച് കോണിപ്പടികൾ കയറി മുകളിലെ മുറിയിൽ കയറി കതകടച്ചത് ഷജ്നയ്ക്ക് അത്ര രസിച്ചില്ല.
അവൾ പതിയെ കയറിച്ചെന്ന് വാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കി.
അത്ഭുതപ്പെട്ടു പോയി ഷജ്ന ഉമ്മ തന്റെ പുസ്തകമെടുത്ത് വായിക്കുന്നു.
ഷജ്ന വാതിലിൽ മുട്ടി വിളിച്ചു.
“എന്തേ മോളേ”
“നമ്മള് രണ്ടാൾ മാത്രമുള്ളോട്ത്ത് ഉമ്മയെന്തിനാ വാതിലടച്ച് കിടക്കുന്നത്..?”
“ശരി തമ്പുരാട്ടീ”
സുഹറ ജാള്യത മറയ്ക്കാനായി പറഞ്ഞതാണെന്ന് ഷജ്നയ്ക്ക് മനസ്സിലായി.
അന്ന് മുഴുവൻ സുഹറയുടെ സ്വയംഭോഗം കൈയോടെ പിടിക്കാനായി ഷജ്ന ശ്രമിച്ചുകൊണ്ടിരുന്നു…അതോടെ ഉമ്മാക്ക് മനസ്സിലാവും ഇതിന്റെ അപമാനഭാരം എത്ര വലുതാണെന്ന്
കുളിക്കാൻ കയറുന്ന സുഹറയുടെ മാറ്റാനുള്ള വസ്ത്രത്തിൽ നിന്ന് പുസ്തകം കണ്ട ഷജ്ന അത് ഒരു പിടിവലിയിൽ കയ്യിലാക്കി.
“ആഹാ ഉമ്മാക്ക് എന്തുമാവാം മോള് ചെയ്താലേ കുറ്റൊള്ളൂ..?”
“അതല്ല മോളെ നീ ഉമ്മാനെക്കേറിപ്പിടിക്കാൻ പാടില്ലായിരുന്നു”
“ശരി ശരി ഇന്നാ എന്താച്ചാ ആയ്ക്കൊ”
ഉമ്മയ്ക്ക് നേരെ പുസ്തകം നീട്ടിയിട്ട് ഷജ്ന ഇത് പറയുമ്പോൾ എല്ലാ ഭയവും കുറ്റബോധവും മാറി പഴയ ഊർജ്ജം ഉണ്ടായിരുന്നു.
ഇപ്പോൾ സുഹറ പ്രതിയും ഷജ്ന വാദിയുമായി.
സുഹറ ആകെ വെപ്രാളപ്പെട്ട് അകത്ത് കയറി കുളിക്കാനാരഭിച്ചു.
“ഉമ്മാ ഇനി തിരഞ്ഞ് നടക്കണ്ട അത് മേശയിൽ വെച്ചിട്ടുണ്ട്”
സുഹറയതിനും മറുപടിയൊന്നും പറഞ്ഞില്ല.
അങ്ങനെ രാത്രിയാവുന്നത് വരെ സുഹറ മകൾക്ക് മുഖം കൊടുത്തില്ല.
പുസ്തകത്തിൻ മുകളിൽ താൻ അടയാളമായി വച്ച മറ്റൊരുപുസ്തകം സ്ഥാനം തെറ്റിയത് കണ്ട ഷജ്ന ഉറപ്പിച്ചു ഉമ്മയത് അവിടെയുണ്ടോന്ന് ഉറപ്പ് വരുത്തിയതാണെന്ന്.