Alathoorile nakshathrapookkal

Posted by

അതു കൊണ്ടു തന്നെ ഒരു പെൺകു്ട്ടിയും ജീവിതത്തിലേക്കു കടന്നു വന്നിട്ടില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ എത്രപേർ വന്നിരുന്നു. രാജീവ്, നിന്നെ പ്രണയിച്ചോട്ടെ, രാജീവ് നീയെന്നെ സ്‌നേഹിക്കുമോ, എത്രയെത്രെ അപേക്ഷകൾ. നിഷ്‌കരുണം നിഷേധിച്ചു. ഐഐടിയിൽ പഠിക്കുമ്പോൾ എത്ര പെൺകുട്ടികൾ. കോളജിലെ സൗന്ദര്യറാണിയായിരുന്ന സംഗീതാ കൗർ ഒരു പട്ടിയെപ്പോലെ തന്‌റെ പിറകെ എത്ര നടന്നിരിക്കുന്നു.ഒരിക്കൽ നേർ്ത്ത വസ്ത്രം മാത്രം ധരിച്ച് ഒരു സന്ധ്യയിൽ അവൾ ബോയ്‌സ് ഹോസ്റ്റലിൽ എത്തി. ഒരു കെട്ടു പൂക്കളുമായി. രാജീവ്, ഈ പൂക്കൾ സ്വീകരിക്ക്, നീയെന്തു ചോദിച്ചാലും ഞാൻ തരും അവൾ അന്നു പറഞ്ഞു. നേർത്ത ഷർട്ടിലൂടെ തന്‌റെ മുഴുത്ത മുലകളുടെ വെട്ട് പ്രദർശിപ്പിച്ചാണ് അവൾ വന്നത്. പൂക്കളിലേക്ക് രാജീവ് ഒരു നിമിഷം നോക്കി. സംഗീത ഈ സമയത്തു അവന്‌റെ വെളുത്തമുഖത്തു തന്‌റെ വിരലുകൾ ഓടിച്ചു. ഒറ്റത്തട്ടിന് ആ കൈ രാജീവ് തട്ടിമാറ്റി. പൂക്കൾ ചുരുട്ടിക്കൂട്ടി ഒറ്റയേറും കൊടുത്തു.എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു , നിന്‌റെ കഴപ്പ് മാറ്റാൻ നൊട്ടിനുണഞ്ഞു നടക്കുന്ന ഒട്ടേറെ പേർ വരും, രാജീവിനെ അതിനു കി്ട്ടില്ല. ചീപ്പ് സ്ലട്ട് സംഗീതയുടെ സൗന്ദര്യത്തിനും അഹങ്കാരത്തിനുമേറ്റ ഒന്നാംതരം പ്രഹരമായിരുന്നു അത്. അതോടെ അവൾ രാജീവിന്‌റെ ഒന്നാം നമ്പർ ശത്രുവായി.അങ്ങനെ എന്തെല്ലാം, ഒരു പെണ്ണിനും ശരീരത്തിലോ മനസിലോ ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ല.
‘അഞ്ചലി’ ഒരിക്കൽ കൂടി രാജീവ് മന്ത്രിച്ചു. ഈ അപ്പുവിന്‌റെ എല്ലാം നിനക്കാണ്, നിനക്കു മാത്രം.
————————————————————————————
ലഡാക്കിലേക്കുള്ള ഹൈവേ , ചീറിപ്പാഞ്ഞു പോകുകയാണ് രണ്ടു ബുള്ളറ്റുകൾ.വഴിയരികിൽ നിന്നവർ ആബുള്ളറ്റുകളിലേക്കൊന്നു തുറിച്ചു നോക്കാതിരുന്നില്ല, കാരണം അവ ഓടിച്ചിരുന്നത് രണ്ടു പെൺകുട്ടികളായിരുന്നു. അതിസുന്ദരികളായ രണ്ടു പെൺകുട്ടികൾ.
‘രേഷ്മാ, സ്പീഡ് കുറയ്ക്കൂ, ഇവിടം അപകടമേഖലയാണ്’ പിറകിലെ ബുള്ളറ്റ് ഓടിച്ചിരുന്ന പെൺകുട്ടി അവളുടെ അടുത്തേക്ക് എത്തി വിളിച്ചു പറഞ്ഞു.’ഒന്നു പോ അഞ്ജനാ, നിന്‌റെ ഉപദേശത്തിനു ഇവിടെയും കുറവില്ലേ?’ തമാശരീതിയിൽ നാക്കു പുറത്തിട്ടു രേഷ്മ പറഞ്ഞു. എന്നിട്ടു ആക്‌സിലറേറ്റർ തിരിച്ചു കൂടുതൽ സ്പീഡി്ൽ ഓടിച്ചു പോയി.
മലനിരകൾക്കടിയിലുള്ള താഴ്വാരത്തിൽ അവർ ടെന്‌റടിച്ചു. വിറകു കമ്പുകൾ കൂട്ടി കാംപ്ഫയറുണ്ടാക്കി.
കിട്ടിയ റേഞ്ചിൽ ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു രേഷ്മ. അഞ്ജലി തന്‌റെ ഇലക്ട്രിക് ഹീറ്ററിൽ ചായയുണ്ടാക്കുന്ന തിരക്കിലും. ആവിപറക്കുന്ന ചായക്കപ്പുമായി അവൾ രേഷ്മയുടെ അടുത്തെത്തി. രേഷ്മാ, ആ സംസാരം ഒന്നു നിർത്ത്, എന്നിട്ട് ദാ ചായ കുടിക്കൂ’

Leave a Reply

Your email address will not be published. Required fields are marked *