കാണാൻപാടില്ലാത്ത രീതിയിൽ കണ്ടു..അവനാണെങ്കിൽ അവളേക്കാൾ മൂന്ന് വയസ് ഇളയതും. രണ്ടുപേരും സ്വന്തം ആയത്കൊണ്ട് അവള്ക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ല.. ”
ഇത്രയും പറഞ്ഞിട്ട് സൈനതാത്ത ഫസീലയെ ഒളികണ്ണിട്ടു നോക്കി.
അവളുടെ മുഖത്ത് അല്പം ദേഷ്യം ഉണ്ട്. അവൾ ചോതിച്ചു ” എന്നിട്ട് ഉമ്മ എന്ത് പറഞ്ഞു, ?”
താൻ ആഗ്രഹിച്ച ചോത്യം കേട്ട താത്ത താൻ കരുതിയ പോലെ തന്ന മറുപടി പറഞ്ഞു” ഞാൻ എന്ത് പറയാൻ. ഞാൻ അവളോട് പറഞ്ഞു, ഇജ്ജാതൊന്നും ശ്രദ്ധിക്കാൻ പോകണ്ട. ഫാത്തിമ( കൂട്ടുകാരിയുടെ മകൾ)യും ഒരു മനുഷ്യ സ്ത്രീ അല്ലേ.. അവൾക്കും വികാരങ്ങളും വിചാരങ്ങളും ഇല്ലേ? ശമിപ്പിക്കേണ്ട കാര്യം ശമിപ്പിക്കേണ്ട സമയത്ത് തന്ന ശമിപ്പിക്കണം, അതുപോലെ അതുപോലെ തന്നെ ആസ്വദിക്കേണ്ട കാര്യവും. ദൈവം ഈ മൊൻജൊക്കെ തന്നത് നല്ലോണം സുഖിക്കാനും സന്തോഷിക്കാനും ഒക്കെ അല്ലേ.. അപ്പൊ അതൊക്കെ യൗവ്വനത്തിൽ ആസ്വദിക്കാതെ പ്രായമാകുമ്പോളാണോ ആസ്വദിക്കുന്നത്. മധുവിധു ആഘോഷിക്കേണ്ട സമയത്ത് ഭാര്യെനേം നാട്ടിൽ ആക്കീട്ട്, ഓൻ പുറം നാട്ടിലെക് ജോലിക്ക് പോയാൽ എങ്ങനെ ശരിയാകും. ഒന്നുകിൽ കെട്ടുന്ന പെണ്ണിനേം കൊണ്ടുപോണം പുറത്തേക്ക്, അല്ലെങ്കിൽ കെട്ടിയതിനു ശേഷം നാട്ടിൽ തന്നെ നില്കുക. അല്ലാതെ ഭാര്യാ ഇവിടേം ഭർത്താവാവിടെ ആയാൽ ഇങ്ങനത്തെ കുഴപ്പങ്ങൾ ഉണ്ടാകും. അത് ആരുടേം തെറ്റല്ല.. മനുഷ്യന്റ മനസല്ലേ? അതങ്ങനാണ്. ഈ പറയുന്ന ആണുങ്ങൾ വെറുതേ ഇരിക്കുവോ. അവർ അവരുടെ ആശ തീർക്കാനുള്ള വഴികൾ നോക്കും. അവസാനം പതിവ്രത യായി നാട്ടിൽ കാത്തിരിക്കുന്ന ഭാര്യമാർ മണ്ടികളും. അങ്ങനെ സ്ത്രീകൾ എല്ലാം കടിച്ചമർത്തി ജീവിക്കേണ്ട കാര്യമില്ല.. സുരക്ഷിതവും വിശ്വസ്തവും കഥകള്‍.കോം ആയ ബന്ധമാണെങ്കിൽ സ്ത്രീകളും തന്റ ആശ ശമിപ്പിക്കാൻ പരപുരുഷ ബന്ധമാകാം. അതിൽ ഞാൻ തെറ്റൊന്നും കാണുനില്ല. യുവത്വത്തിൽ കിട്ടുന്ന ചൂടും തിളപ്പൊന്നും പ്രായമായാൽ കിട്ടൂലല്ലോ. അതുകൊണ്ട് ഫാത്തിമ ചെയ്തതിൽ തെറ്റൊന്നുമില്ല എന്ന് ഞാൻ പറഞ്ഞു. നീ ഒന്ന് കണ്ണടച്ച് കൊടുത്താൽ മിണ്ടാപ്പൂച്ച വന്നു പാല്കുടിച്ചിട്ടു പോയ്കോളും. പാൽ ഒട്ടും പിരിയത്തുമില്ലാ, പൂച്ചയുടെ വിശപ്പും മാറും കൂടാതെ നിറഞ്ഞ പാൽകുടം കണ്ടാൽ കക്കാൻ വരുന്നവരുടെ എണ്ണം കൂടും. അതുകൊണ്ട് നീ (കൂട്ടുകാരി ) ഇപ്പോൾ ഒന്ന് കണ്ണടച്ചാൽ, മിണ്ടാപൂച്ച ആരും അറിയാതെ വന്നു പൊയ്ക്കോളും, ഇല്ലെങ്കിൽ അത് കള്ളിപ്പൂച്ചയാകും. “സൈനാത്തയുട മറുപടി കേട്ട ഫസീലക്ക് ദേഷ്യം വന്നു. അവൾ ചോതിച്ചു ” ഉമ്മ എന്തൊക്കെയാണ് അവർക്ക് ഉപദേശിച്ചു കൊടുക്കുന്നത്, ഉമ്മ ആാ കുടുംബം കലാക്കാനുള്ള പരിപാടിയാണോ?”