മണിക്കുട്ടി

Posted by

“ഒഴിവുള്ളപ്പോൾ ഇയാളെയും കൊണ്ടു വാ; നമുക്കു പല കാര്യങ്ങളും സംസാരിച്ചിരിക്കാം” അവസാനം അദ്ദേഹം ഗോപുവിനോടു പറഞ്ഞു. ഞങ്ങൾ നടന്നു.

“ഖി ഖി ഖി ഖി.” ഗോപു ഉറക്കെ ചിരിച്ചു, “എടാ.അതു പരമ ബോർ ആട്ട ‘

“എന്നുവച്ചാൽ? എന്തു സാധനമാ. അതു?” “നീ കണ്ടില്ലേ? ഭക്ടി മൂത്ത് അയാൾക്കു് അരപ്പിരിയായെന്നാ തോന്നുന്നതു് ‘വിചിത്രം തന്നെ, ഗോപൂ.അല്ല.നമ്മളെങ്ങനെയാ ഇത്തരം ദൈവപുരുഷന്മാരുമായി പരിചയം? “ബേങ്ങ! അതൊരു വലിയ കഥയാ.ഇയാടെ പെണ്ണുമ്പിള്ളയുമായാ എനിക്കു കൂടുതൽ അടുപ്പം. പിന്നെ.” “nsloom…?”
“പിന്നെ മോളുമായിട്ട്

“രണ്ടിനെയും കളിച്ചെന്നു പറ’ എനിക്കു തല ചുറ്റി. ഭാഗ്യവാൻ

“അതെങ്ങനെ സാധിച്ചെന്നു പറ ഗോപൂ’

“പിന്നെപ്പറയാമെടാ..രണ്ടെണ്ണം അകത്തുചെന്നാലേ അതിന്റെ ഒഴുക്കു ശരിയാകൂ.”
കാർത്തികേയന്റെ കൂൾ ബാറിലെത്തിയ ഞങ്ങൾ നേരേ മുകളിലത്തെ ഫ്ലോറിലുള്ള മുറിയിൽ ഇരുന്നു. പത്രോസ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു വെളുക്കെ ചിരിച്ചു.

“എന്താ മുഖത്തൊരു യോനീപ്രസാദം? ഗോപു കളിയാക്കി, “ങ്ങാ..ഒരു ഫുള്ളം പതിവു സാധനങ്ങളും കൊണ്ടു വാ”
സാധനം എത്തിയപ്പോൾ ഗോപു ഉഷാറായി. ചിയേഴ്സ് അടിച്ചു ഞങ്ങൾ ആദ്യ പെഗ് മൊത്തിക്കുടിച്ചു.
“എടാ, നിന്റെ ആ സ്റ്റാഫിന്റെ കാര്യം.ഒരു മണിക്കുട്ടി ഓമനപ്പേര് അല്ലേ? കൊള്ളാം! സ്റ്റ്ലാഫിനെ വേണം, ഓമനപ്പേരിട്ടു .*

പത്രോസ് ഒരു നേർത്ത മുല്ലമാലയുമായി എത്തി. മുല്ലപ്പുവിന്റെ സൗരഭ്യം അവിടെയാകെ പരന്നു. പത്രോസ് മാല ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിൽ ഇട്ടു. ഞാൻ കപ്പലണ്ടി കൊറിച്ചു് കലണ്ടറിലോട്ടു നോക്കി. രാജപാളയത്തിലെ ആണിക്കമ്പനിക്കാരുടെ സപ്തവർണ്ണ കലണ്ടർ. അയ്യപ്പസ്വാമിയുടെ വലിയ ചിത്രം. അതിനുചുറ്റും അയ്യപ്പകഥയിലെ വിവിധദശകൾ കൊച്ചു കൊച്ചു ചിത്രങ്ങളായി കൊടുത്തിരിക്കുന്നു. കാട്ടിൽ മേനക ഉപേക്ഷിച്ചു പോകുന്നതും, മഹർഷി കണ്ടു വളർത്തുന്നതും.അങ്ങനെ. അടിയിൽ രണ്ടിടത്തും നീളൻ ആണിയുടെ വലിയ ഫോട്ടോകൾ..ചിത്രം വച്ച് ആരാധിച്ചോ, പക്ഷേ ആണിയുടെ കാര്യം മറക്കരുത്
“എടാ, ഇന്നു നീ റമ്മിനായി ചിലവാക്കിയ ഓരോ പൈസയ്ക്കും വിലയുണ്ടെടാ’

Leave a Reply

Your email address will not be published. Required fields are marked *