പാൽ കൊണ്ടുവന്നു തന്നിട്ട് പോകുമ്പോഴും മുത്തു അണ്ണന്റെ മുഖത്ത് ഒരു നഷ്ടബോധം അവൾ കണ്ടു. അവൾക്കും വിഷമം തോന്നി. അവളും അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു.
പിന്നീട് പരസ്പരം ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും അവരുടെ ആഗ്രഹങ്ങൾ നടന്നില്ല. കാലങ്ങൾ കടന്നുപോയി. പ്രകാശേട്ടന്റെ അമ്മയുടെ പെട്ടെന്നുള്ള മരണം. നോക്കാനാളില്ലാത്ത പശുക്കളെ വിറ്റു. പിന്നീട് പലപ്പോഴും മുത്തു അണ്ണനെ കണ്ടിട്ടുണ്ടെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള ഡൈര്യം അവൾക്കില്ലായിരുന്നു.
സുഷമയുടെ ജനനത്തോടുകൂടി ശാന്തമ്മ ആഗ്രഹങ്ങൾ എല്ലാം ഒതുക്കി തന്റെ കുഞ്ഞിനു വേണ്ടി ജീവിക്കാൻ തുടങ്ങി.
വല്ലപ്പോഴും പ്രകാശന്റെ പരാക്രമങ്ങൾക്ക് അവൾ നിന്നു കൊടുത്തു. അവളുടെ വിരക്തി കൊണ്ടാവാം. വീണ്ടും ഒരിക്കൽകൂടി അവൾ ഗർഭം ധരിച്ചില്ല.
വളർന്നപ്പോൾ അമ്മയുടെ അടുത്ത കൂട്ടുകാരിയും മകൾ തന്നെയായിരുന്നു. എന്തും തുറന്നു പറയുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന ഒരു അമ്മയും മകളും.
ഒരിക്കൽ പോലും ശരിയായ രീതിയിൽ ഒരു പുരുഷസുഖം അച്ഛനിൽ നിന്നും അമ്മയ്ക്ക് കിട്ടിയിട്ടില്ല എന്ന് സംസാരത്തിൽ നിന്നും സുഷമയ്ക്ക് മനസിലായിട്ടുണ്ട്. സത്യത്തിൽ അപ്പോഴോക്കെ അവൾക്ക് അമ്മയോട് സഹതാപം തോന്നിയിട്ടുണ്ട്.
രഘുവേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ സത്യത്തിൽ തനിക്ക് താല്പര്യമില്ലായിരുന്നു. എന്തോ ക്രൈഡവർമാരോട് അവൾക്ക് താല്പര്യമില്ലായിരുന്നു. പക്ഷെ അവളുടെ അമ്മയുടെ വാക്കുകളാണ് അവൾക്ക് ഈ കല്യാണത്തിനോട് താല്പര്യം തോന്നാൻ കാരണം.
ജോലിയല്ല മോളെ നോക്കേണ്ടത്. കെട്ടണവൻ ആണ്ണോ എന്നാണ് നോക്കേണ്ടത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയാം.എന്റെ മോൾക്ക് ഒരിക്കലും അത്താഴ പട്ടിണിക്കിടക്കേണ്ടിവരില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ സുഷമയ്ക്ക് മനസിലായി. അമ്മ പറഞ്ഞതിന്റെ അർത്ഥം ഇത്രയും ദിവസമായിട്ടും ഇപ്പോഴും തീർന്നിട്ടില്ല. രഘുവേട്ടന്റെ കൊതി. ഓരോ ദിവസവും എന്തൊക്കെയാ കള്ളൻ കാണിക്കുന്നത്. ഇപ്പോൾ തനിക്കും ഒരു ദിവസം പോലും അതില്ലാതെ പറ്റില്ല എന്ന്