എന്റെ ഭാഗ്യത്തിന് ആടുകിടന്നിടത്തു പൂട പോലുമില്ല എന്ന കണക്കെ എല്ലാ തെണ്ടികളും ഓടി രക്ഷപ്പെട്ടിരുന്നു, അല്ലേൽ ഏതേലും ഒരുത്തൻ കൂട്ടുപ്രതിയെന്ന നിലയിൽ എന്നെയും കാണിച്ചുകൊടുക്കുമല്ലോ.!
എന്തായാലും അപ്പൊത്തന്നെ അമ്പലക്കമ്മറ്റി കൂടി ക്ഷേത്രപരിസര വീക്ഷണത്തിനായി സംഘമുണ്ടാക്കി, മുതിർന്നവരുടെ സംഘത്തലവനായി രതീഷേട്ടനെ തെരഞ്ഞെടുത്തു, പിള്ളേർ സംഘത്തിനായായി പുള്ളി നിർബന്ധിച്ചു എന്നെയുമാക്കി, ആ ജില്ലയിലുള്ള സകലമാന ഒളിഞ്ഞുനോട്ട തെണ്ടികളേം എനിക്കറിയാമല്ലോ, കൂടാതെ എന്റെ മേലെ പുള്ളിക്കൊരു കണ്ണുമാവാം.!
അങ്ങനെയാണ് ഈയുള്ളവൻ ജീവിതത്തിലാദ്യമായി ഒരു സ്ഥാനമാനങ്ങളിൽ എത്തിപ്പെട്ടത്.!
എന്റെ പേരു സനൽ സ്നേഹമുള്ളവര് കുട്ടനെന്നു വിളിക്കും, വിശ്വവിഖ്യാതമായ നമ്മുടെ പത്താംതരം പരീക്ഷയെഴുതി മിനിമം ഒരു പത്തു എ പ്ലസ്സെങ്കിലും ചുവന്നൊണ്ട് വരുമെന്ന് വീട്ടിൽ പ്രതീക്ഷയുള്ള എക സന്തതി, അത് എന്നിലുള്ള വിശ്വാസം കൊണ്ടല്ല നമ്മുടെ സ്വന്തം അബ്ദുറബ്ബ് തിരുവടികളിലുള്ള അമ്മയുടെ വിശ്വാസമാണ്, ആ ഒരു അവധിക്കാലത്തു ക്രിക്കറ്റ് കളിയും, തെണ്ടി തിരിയലും മാത്രം പോരാ പുതിയ പുതിയ മേച്ചില്പുറങ്ങളും, ചെയ്യുന്ന പ്രവർത്തികൾ കുറച്ചുകൂടി വിപുലീകരിക്കാനുമാണ് എന്റെ ഉറ്റ സുഹൃത്തു സുനിലും അവന്റെ മൂന്നുനാലു ശിങ്കടികളും കൂടെ അടുത്തുള്ള അമ്പലക്കുളത്തിലെ സീൻ പിടിക്കാൻ പോവാമെന്നു പ്ലാൻ ഇട്ടതു, ഇതിനിടയിൽ കൂടെയുണ്ടായ അജി ഇതിനുമുന്നേ കുളിസീൻ കണ്ടപ്പോഴുള്ള കഥകൂടി പറഞ്ഞപ്പോ ഐഡിയ എനിക്കുമങ് നന്നേ ബോധിച്ചു അതല്ലേലും ‘ ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ് എന്നാണല്ലോ’,
അങ്ങനെ സീൻ പിടിക്കാൻ എല്ലാ സജ്ജീകരണങ്ങളുമായി ഞങ്ങൾ ആറു പേരും, ഈരണ്ടു പേരുവെച്ചു ഓരോ മൂലയ്ക്ക് കുറ്റികാട്ടിൽ രാവിലെ അഞ്ചു മണിക്കുതന്നെ സ്ഥാനം പിടിച്ചു,രാവിലെ ഫുട്ബാൾ കളിയുടെ പ്രാക്ടീസ് ഉണ്ടെന്നുംപറഞ്ഞു ഞാൻ വീട്ടില്നിന്നിറങ്ങിയത്., എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് പോലും ഇത്ര അൻമാർത്ഥതയോടെ പണിയെടുത്തിട്ടില്ലാത്ത എനിക്ക് എന്നോട് തന്നെ മതിപ്പുതോന്നിയ നിമിഷങ്ങൾ .!
നേരം പരപരാന്നു വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു, എന്നാലും കാണാൻപോവുന്ന തരുണീമണികളുടെ സുന്ദരമെയ്നികൾ ആ തണുപ്പിനെ അപ്പാടെ കീഴ്പെടുത്തിയിരുന്നു, ഞാനും സുനിലും കൂടെ , അമ്പളകുളത്തിന്റെ പടികളുടെയും, മതിലിനിനോടും ചേർന്നുള്ള കുറ്റിക്കാട്ടിൽ സ്ഥാനം പിടിച്ചു ബാക്കിയുള്ളവരെ എനിയ്ക്ക് കാണാൻ പറ്റിയിരുന്നില്ല, സമയം ആകാംഷകൊണ്ടോ എന്തോ ഇഴഞ്ഞാണ് നീങ്ങിയത്, കൊതുകുകടി അക്ഷമയുടെ ആക്കം കൂട്ടി,
സമയം മെല്ലെ നീങ്ങിയപ്പോഴേക്കും അമ്പലത്തിൽ നൈര്മല്യത്തിനുള്ള മണിയടി ശബ്ദം കേട്ട് ഞാനും സുനിലും അക്ഷരാർത്ഥത്തിൽ ഉടുമുണ്ടിൽ