ദുര്‍വ്വാസാവ്‌ – രണ്ടാം ഭാഗം

Posted by

ഞാറ്റുവേലകള്‍ പലതു കഴിഞ്ഞു. ഫലമൂലാദികള്‍ ഭക്ഷിച്ചു ഞാനൊന്നു മിനുങ്ങി. ഫലങ്ങള്‍ കൊള്ളാമായിരുന്നു. പക്ഷെ ചില മൂലങ്ങള്‍
എനിക്ക് പണി തന്നു. എന്റെ മൂലത്തിന്റെ കണ്ട്രോള്‍ പോയി. വയറിളകി കാട് നാറ്റിച്ചു ഞാന്‍ ചുറ്റിക്കറങ്ങി. പതിയെ അതും
നിന്തു പോച്ച്. ഒരു ദിനം ഞാന്‍ മാലിനി നദിയ്ക്കിക്കരെ കാട്ടില്‍ കടവിറങ്ങാന്‍ ഇരിയ്ക്കയായിരുന്നു. ( തൂറാനിരുന്നു എന്ന് പറഞ്ഞാല്‍
സാഹിത്യമാവില്ല ഹേ! ). മാലിനി നദിയില്‍ കണ്ണാടി നോക്കുന്ന മാനുകളെ ഞാന്‍ കണ്ടില്ല എന്ന് വച്ചു. കാരണം പാട്ടിന്റെ രണ്ടാമത്തെ
വരി ആരോടും പോയ്‌ പറയരുതീക്കഥ എന്നായിരുന്നു. എന്താ കഥ. പെട്ടന്നാണ് അപ്പുറത്തെ കരയില്‍ മൂന്നു പെണ്ണുങ്ങളുടെ ചിരിയും
സംസാരവും വളകിലുക്കവും ഞാന്‍ കേട്ടത്. കണ്വന്റെ വളര്‍ത്തു പുത്രി ശകുന്തളയും തോഴിമാരുമായിരുന്നു. തോഴിമാര്‍ ശകുന്തളയെ
നാല്പ്പാമാരാദി തൈലം തേച്ചു മിനുക്കുകയായിരുന്നു. കാടായതിനാല്‍ നൂല്‍ബന്ധമില്ലാതെ ആയിരുന്നു മൂന്നും. മരവുരി ഉരിഞ്ഞു അടുത്ത്
വച്ചിട്ടുണ്ട്. പുറം തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ ശകുന്തളയെ എനിക്ക് ശരിക്ക് കാണാനില്ല. മറ്റേത് രണ്ടും ഒന്നീനൊന്നു മെച്ചം എന്ന
നിലയില്‍ ആയിരുന്നു. എണ്ണ തേപ്പു കഴിഞ്ഞു ശകുന്തള ആറ്റിലിറങ്ങി. മുഴുപ്പുകള്‍ കണ്ടു ഞാന്‍ തൂറാന്‍ മറന്നിരുന്നു. തോഴിമാര്‍
പരസ്പരം എണ്ണ തേച്ച് ചൂടായി എന്ന് തോന്നുന്നു. കൊത്തിപ്പിടിച്ച് രണ്ടും കൂടി ഒരു വള്ളിപ്പടര്‍പ്പിനു പിന്നില്‍ മറഞ്ഞു. അരയ്ക്കൊപ്പം
വെള്ളത്തില്‍ ഇറങ്ങിയ ശകുന്തള ഒന്ന് മുങ്ങിയ ശേഷം പൊങ്ങി. ചന്തിയോളം വെള്ളത്തില്‍ നിന്ന് ഒരു കാല്‍ പാറയില്‍ കയറ്റി വച്ചു
മുലക്കച്ച അലക്കാന്‍ തുടങ്ങി. പഹച്ചി ചിന്തയില്‍ ആയിരുന്നു. പടര്‍പ്പ്കള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ സൂര്യകിരണങ്ങള്‍ അവളുടെ
മേനിയെ തഴുകി. എണ്ണയുടെ തിളക്കവും മേനിയുടെ മുഴുപ്പും കൂടി എന്റെ മുന്നില്‍ ഒരു കാഴ്ച്ച തന്നെ തീര്‍ത്തു. അല്പം കുനിഞ്ഞു
നില്‍ക്കുന്ന അവളുടെ കക്ഷങ്ങള്‍ക്കിടയിലൂടെ തങ്കത്താഴികക്കുടങ്ങള്‍ കീഴോട്ടു തൂങ്ങി നില്‍ക്കുന്നത് ഞാന്‍ കണ്ടു. കീഴോട്ടു
തൂങ്ങിയതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം എന്റെ ലഗാന്‍ മേലോട്ട് പൊങ്ങി. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും എതിര്‍ദിശയില്‍
ഉള്ളതുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന പ്രപഞ്ചസത്യം എനിക്ക് മുന്നില്‍ അനാവൃതമായി.

Leave a Reply

Your email address will not be published. Required fields are marked *