കഴപ്പികളുടെ നാട്ടില്‍ – 3

Posted by

പടിഞ്ഞാറെ അമ്പലനടയില്‍ നിന്ന് ദീപാരാധനയുടെ ഭക്തിസാന്ദ്രമായ ഗാനം അന്തരീക്ഷത്തില്‍ അലയടിക്കുന്നു. അര്‍ച്ചന ഉമ്മറത്ത് ദീപം തെളിയിച്ച് സോപാനപടിയിലിരുന്നു. കറുത്ത നിറത്തിലെ ചുരിദാറായിരുന്നു അവളുടെ വേഷം. മാംസളമായ അവളുടെ ശരീരഭാഗങ്ങള്‍ ആ ചൂരീദാറില്‍ നിന്ന് പുറത്തുവരാന്‍ വെമ്പി. മക്കളെ രണ്ടാളെയും തന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരിക്കുകയാണ്. ഇന്ന് രാത്രി അര്‍ച്ചന ഒറ്റയ്‌ക്കേ ഉള്ളൂ വീട്ടില്‍.

മെന്‍സസ് കഴിഞ്ഞ് മൂന്നാല് ദിവസമാകുമ്പോള്‍ പണ്ടേ അവള്‍ക്ക് കഴപ്പിളകുന്നതാണ്. പിന്നെ പലതും തോന്നും. ഈ തവണ മദ്യപിക്കണമെന്നതാണ് കലശലായ ആശ. അതിനാലാണ് അവള്‍ മഹാദേവനോട് മദ്യം ആവശ്യപ്പെട്ടത്. അയാളിനി എപ്പോള്‍ വരാനാണെന്ന് ചിന്തിച്ച് അവള്‍ സോപാനപടിയില്‍ നിന്ന് എണീറ്റ് മുറ്റത്തുകൂടി ഉലാത്തി. അടുത്തവീട്ടില്‍ താമസിക്കുന്നത് ഭാനുഅമ്മയാണ്. അവരും വേലക്കാരിയും മാത്രമേ അവിടെയുള്ളു. ഭാനു അമ്മയുടെ മക്കളെല്ലാം ഗള്‍ഫിലാണ്. ആകെയുള്ള അയല്‍ അത് മാത്രമാണ്. മക്കള്‍ ഇല്ലാത്തതിനാല്‍ ഇന്ന് രാത്രി നന്നായി മദ്യപിച്ച് സുഖിച്ചൊന്നുറങ്ങണം ഇതാണ് അര്‍ച്ചനയുടെ ലക്ഷ്യം.

രാത്രി ഒന്‍പത് മണിയായി. അര്‍ച്ചന മഹാദേവന്റെ ഫോണിലേക്ക് വിളിച്ചു. ഈ തവണ അവള്‍ക്ക് ശരിക്കും ദേഷ്യം വന്നു.

‘വരില്ലെങ്കില്‍ പറഞ്ഞൂടേ നിങ്ങള്‍ മനുഷ്യരെ പറ്റിക്കുകയാണോ…’

‘അയ്യോ… അല്ലേയല്ല ഞാന്‍ ദാ എത്തിപ്പോയി’ അയാള്‍ ഏതോ വാഹനത്തിലാണ്. പത്ത് മിനിറ്റി കഴിഞ്ഞപ്പോള്‍ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം അര്‍ച്ചന കേട്ടു. കയ്യിലൊരു കവറുമായി മഹാദേവേട്ടന്‍ കയറിവരുന്നത് അവള്‍ ജനലിലൂടെ കണ്ടു. അവള്‍ ആവേശത്തോടെ കതകുതുറന്നു. അനുവാദം ചോദിക്കാതെ മഹാദേവന്‍ അകത്തേക്ക് കയറി.

‘എന്റെ കൊച്ചേ വെള്ളം നന്നായി ചേര്‍ത്തേ കഴിക്കാവേ…’ അയാള്‍ ഒരു കണ്ണിറുക്കി അര്‍ച്ചനയോട് പറഞ്ഞിട്ട് മദ്യക്കുപ്പി കവറില്‍ നിന്നെടുത്ത് അവള്‍ക്ക് നേരെ നീട്ടി.

‘അയ്യേ ഇതെനിക്കല്ല… കാവില്‍ നാളെ പൂജയുണ്ട്…” അര്‍ച്ചന സത്യമെന്ന പോലെ പറഞ്ഞു.

”ആഹാ… എന്നിട്ട് രാവിലെ പറഞ്ഞത് ഇന്ന് പൂജയുണ്ടെന്നാണല്ലോ അര്‍ച്ചനകൊച്ചേ… പിന്നൊന്ന് ഞാന്‍ നിങ്ങടെ കാവില്‍ പോയിരുന്നു അവിടങ്ങനൊരു പൂജയും ഇല്ലെന്ന് ഞാനറിഞ്ഞു മോളേ… നീ പോയാ ഗേറ്റ് അടച്ചിട്ട് വാ… എനിക്കറിയാം ഇത് നിനക്ക് അകത്താക്കാനാണെന്ന്. പോ… കൊച്ച് ചെല്ല്… ഗേറ്റ് അടച്ചിട്ട് വാ… ”

Leave a Reply

Your email address will not be published. Required fields are marked *