കഴപ്പികളുടെ നാട്ടില്‍ – 3

Posted by

പക്ഷെ അവിടെ അങ്ങനൊരു പൂജ നടക്കുന്നതായി ഒരു അറിവും ഇല്ലല്ലോ. അയാല്‍ ഓര്‍ത്തുനോക്കി. കഴിഞ്ഞ തവണകളിലും വെള്ളിയാഴ്ചയാണ് അര്‍ച്ചന മദ്യം ആവശ്യപ്പെട്ടത്. അര്‍ച്ചനയുടെ കുടുംബകാവിന് അടുത്തായിരുന്നു മഹാദേവന്റെ സുഹൃത്ത് സുരേന്ദ്രന്ദ്രന്‍ താമസിക്കുന്നത്. അയാള്‍ ഉടന്‍ ഫോണെടുത്ത് സുരേന്ദ്രനെ വിളിച്ചു.

‘എടോ സുരേ… നിങ്ങടവിടുത്തെ കാവില്‍ ഇന്ന് പൂജവല്ലതുമുണ്ടോ…’

‘പൂജയോ ഇവിടെയോ… ഒന്ന് പോടോ… ഈ കാവ് ഇവിടെയുണ്ടെന്ന് ആ വീട്ടുകാര്‍ക്ക് ഒരു ചിന്തയുമില്ല. പണ്ട് കൃത്യമായി പൂജകള്‍ മുടങ്ങാതെ നടന്നിടമാണ്. ഇന്നിപ്പോള്‍ കാടുംപിടിച്ച് അനാഥമായി കിടക്കുന്നു. അല്ല ആരു പറഞ്ഞു പൂജയുണ്ടെന്ന്…’

‘അല്ല കവലയില്‍ ആരോ പറഞ്ഞത്. അതാ ഞാനും ഓര്‍ത്തത്. എടോ ആ കാവിന്റെ കാര്യം കരയോഗത്തിന് വരുമ്പോള്‍ നമുക്കാ കുറുപ്പേട്ടനോടൊന്ന് സൂചിപ്പിക്കാം…”

”നീയെന്താടാ മഹാദേവാ ആത്മീയതയിലേക്ക് തിരിഞ്ഞോ…?” സുരേന്ദ്രന് മറുപടി കൊടുക്കാതെ മഹാദേവന്‍ ഫോണ്‍ കട്ട് ചെയ്ത് സോഫയിലേക്ക് കിടന്നു. അയാളുടെ ചിന്ത മുഴുവന്‍ അര്‍ച്ചനയുടെ മദ്യം ചോദിക്കലിനെ കുറിച്ചായിരുന്നു. പൂജയ്ക്ക് അല്ലെങ്കില്‍ പിന്നെന്തിനാണവള്‍ക്ക് മദ്യം. മറ്റാര്‍ക്കെങ്കിലും കൊടുക്കാനാണ്.അതോ ഇനിയും അവള്‍ക്ക് തന്നെ അകത്താക്കാനാണോ… അങ്ങനെയെങ്കില്‍ അര്‍ച്ചനയെന്ന ആ മാദകതിടമ്പിന്റെ കള്ളി ഇന്ന് രാത്രി തന്നെ പുറത്ത് കൊണ്ടുവരണം. അയാള്‍ തീരുമാനിച്ചു. മഹാദേവന്‍ ഫോണ്‍ എടുത്ത് അര്‍ച്ചനയുടെ നമ്പരിലേക്ക് ഡയല്‍ ചെയ്തു.

കിച്ചണ്‍ കബോര്‍ഡ് തുറന്ന് മീന്‍ കറിക്കിടാന്‍ മുളകുപൊടിയെടുക്കുമ്പോള്‍ അര്‍ച്ചനയുടെ മാക്‌സിയുടെ പോക്കറ്റില്‍ കിടന്ന് ഫോണ്‍ റിംങ് ചെയ്തു. വൈബ്രറ്റര്‍ ഓണ്‍ ആയതിനാല്‍ ആ പെരുപ്പ് അവളുടെ തുടയിലൂടെ മുകളിലേക്ക് അരച്ചു കയറി. അതിനാല്‍ അവള്‍ ഫോണ്‍ എടുക്കാന്‍ അല്പം വൈകി.

അര്‍ച്ചന ഫോണ്‍ എടുക്കാന്‍ താമസിച്ചതില്‍ മഹാദേവന് ദേഷ്യമായി. അര്‍ച്ചന ഫോണ്‍ മാക്‌സിയുടെ പോക്കറ്റില്‍ നിന്ന് എടുത്തപ്പോള്‍ ഫോണ്‍ ബെല്‍ തീര്‍ന്നു. മഹാദേവന്‍ കൊച്ചേട്ടനോ… ഈശ്വരാ എന്തായിരുന്നു… കുപ്പിയുടെ കാര്യം പറയാനായിരിക്കും. ശ്ശെ അങ്ങോട്ട് വിളിക്കാന്‍ ബാലന്‍സും ഇല്ലല്ലോ ഇനി ഈ വെയിലത്ത് റീച്ചാര്‍ജ് ചെയ്യാനും പോണമല്ലോ…അര്‍ച്ചന നിരാശയായി.

Leave a Reply

Your email address will not be published. Required fields are marked *