ഒരാശ്വാസമെന്ന നിലയിൽ ഗംഗാധനും രേവതിയും പച്ചിലക്കൂട്ട് അരച്ച് വെണ്ണയും തേനും കൂട്ടി ഇപ്പോഴും മൂടങ്ങാതെ അവന് രണ്ടുനേരം കൊടുക്കുന്നു. ജീവിതത്തിലെപ്പോഴെങ്കിലും സ്ഖലനം സംഭവിച്ചാൽ അന്നുതൊട്ട് അവന് ബുദ്ധിതെളിഞ്ഞു വരും. പെൺകുട്ടികൾക്കിടയിൽ കിടന്നുറങ്ങുന്നവന് അതെപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് ലാഡ് വൈദ്യൻ ഊഹിച്ചു കാണും. ഗംഗാധരനും രേവതിക്കും പക്ഷേ മരുന്നിന്റെയും ചിത്സയുടെയും പ്രത്യേകതയും രഹസ്യവും വൈദ്യൻ പറഞ്ഞു കൊടുത്തില്ല. അയാൾ ഇത്രമാത്രം പറഞ്ഞു.
എതാവുത് ഒരു നാളെക്ക് സുകമായിടും. ഒരോ ദിവസവും അവന് മരുന്നുകൊടുക്കുമ്പോൾ ഗംഗാധരനും രേവതിയും അതോർമിക്കും. കാർപോർച്ചിലേക്ക് കയറ്റിനിർത്തി ഡോർ തുറന്ന് സുനന്ദ ഇറങ്ങി. ജീൻസും ടോപ്പുമായിരുന്നു അവളുടെകമ്പികുട്ടന്‍.നെറ്റ് വേഷം. വിടർന്നു നിൽക്കുന്ന താമരപ്പോലെ മനോഹരമായ മുഖം. നീല നിർമിഴികൾ ചന്തമുള്ള പുരികം. കടലലപോലെ ചെറുകാറ്റിലിളക്കുന്ന സമൃദ്ധമായ കാർകൂന്തൽ അത് വീണക്കുടം പോലെ സുന്ദരമായ നിതംബം വരെ വിടർന്നു കിടക്കുന്നു. മുണ്ട് മാത്രം ധരിച്ചു നിൽക്കുന്ന ദീപുവിന്റെ ഉറച്ച ശരീരത്തിലേക്ക് നോക്കി സുനന്ദ അത്ഭുതപ്പെട്ടു.
നീ വലിയ തടിമാടനായല്ലോടാ. ചെക്കാ പറഞ്ഞിട്ടെന്താ മോളെ ദൈവം അതിനൊത്ത കാതല് കൊടുത്തില്ല. അതു പറഞ്ഞുകൊണ്ട് രേവതി കോലായിലേക്ക് വന്നു. അമ്മായീ എന്റെ സൂനേച്ചിക്ക് എന്തൊരു വാസനയാന്നറിയോ എന്ന് തിരിഞ്ഞു നോക്കാതെ പറഞ്ഞു കൊണ്ടു ദീപു സുനന്ദയുടെ കൈരണ്ടും പിടിച്ച് മാറിമാറി വാസനിച്ചു. സുനന്ദയിൽ നിന്നും വരുന്ന വിദേശനിർമിതമായ പെർഫ്യൂമിന്റെ സുഗന്ധം അവന് നന്നായി ഇഷ്ടപ്പെട്ടു. അച്ഛൻ എന്ത്യേ അമേ? എന്നു ചോദിച്ച് സുനന്ദ കോലായിലേക്ക് കയറി. അവളുടെ കയ്യിൽ തൂങ്ങി വാലുപോലെ ദീപൂവും. പടിഞ്ഞാറയിലേക്ക് പോയി. പാവം അച്ഛനില്ലാത്ത കൂട്ടിടെ കാര്യത്തിന് നമ്മൾ വേണം മൂന്നിൽ നിൽക്കാൻ എന്നും പറഞ്ഞ്.
നന്ദനയോ ?
ക്ളാസ് കഴിഞ്ഞ് വരാറാവുന്നേയല്ലേയുള്ളൂ.
ഓ. ഞാനതു മറന്നു. പെട്ടെന്ന് സുനന്ദയുടെ ഹാന്റ് ബാഗിൽ കിടന്ന് മൊബൈൽ പാട്ടുതുടങ്ങി. അവൾ അതെടുത്ത് കോൾബട്ടണമർത്തി. ങാ. എത്തി ശിവേട്ടാ ദാ ഇപ്പോൾ ങാ കൊടുക്കാം. സുനന്ദ രേവതിയുടെ നേരെ മൊബൈൽ നീട്ടി അമേ ശിവേട്ടൻ അമ്മയോട് സംസാരിക്കണമെന്ന്. രേവതി മൊബൈൽ വാങ്ങി. മോനെ നിനക്കവിടെ സുഖമാണോ ഊണു കഴിച്ചോ ഇല്ലേ മണിമൂന്നരയായി. പിന്നേം കുറെ നേരം കുശലങ്ങൾ പറഞ്ഞശേഷം രേവതി ഫോൺ മകളുടെ കയ്യിലേക്ക് കൊടുത്തു.
ഓക്കേ ശിവേട്ടാ പതിനൊന്നിന് ശേഷം വിളിച്ചാ മതി. ശൂതിടെ വീട്ടിലാവും അതുവരെ ഓക്കേ. മൊബൈൽ ടീപ്പോയിലേക്ക് വച്ച് സുനന്ദ പറഞ്ഞു. ശിവേട്ടൻചിരിക്കുവാ. ഊണ് കഴിച്ചില്ലെന്ന് അമസങ്കടപ്പെട്ടത് കേട്ടിട്ട് അവിടെയിപ്പോൾ പ്രന്തണ്ട് മണിയാവുന്നതേയുള്ളൂന്ന് അമ്മയ്ക്കറിയില്ലേ? എനിക്കതൊന്നും ഓർമ്മയിൽ നിൽക്കത്തില്ല. രേവതി പറഞ്ഞു. നീ കുളിച്ച് വേഷം മാറ്. ഞാൻ ചായയുണ്ടാക്കാം. ഇരുപതു കിലോമീറ്റർ കാറോടിച്ചുവെന്ന് കരുതി മുഷിഞ്ഞൊന്നുമില്ലമ്മേ. ഞാന് പടിഞ്ഞാറയിലേക്കൊന്ന് പോയി വരാം. സുനന്ദ ദീപുവിനെ നോക്കി നീയുംവാ.