എന്നോടുള്ള പകയായിരിക്കുമോ ? ഹേയ് അല്ല അങ്ങനെയാണെങ്കിൽ മാഷിനുശേഷം അവൾ പറഞ്ഞ പോലെ മറ്റേ രണ്ടു പേർക്കുമുന്നിൽ അവൾ കേഴ്പ്പെടില്ലായിരുന്നു. പിന്നെ കാമമായിരിക്കുമോ ?
അറിയില്ല ….. അങ്ങനത്തെ ചാരുവിനെ എനിക്കറിയില്ല . ഇനി ഒരു പക്ഷെ കല്യാണം വൈകുന്നതുകൊണ്ടുള്ള എന്തെങ്കിലും മാനസികമായ പ്രശ്നങ്ങൾ………. ഈശ്വരാ അവളെ നീ പഴയ പോലെയാക്കണേ ?
അല്ല മോൻ എന്താലോചിച്ചിരിക്കുവാ ? മാറിയ ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനയിൽ നിന്നും ഉണർന്നത്
ഞാൻ : ഒന്നുല്ല ചേച്ചി . ഞാനീ മീറ്റിംഗിനെ പാട്ടി ആലോചിക്കുവാരുന്നു.
ചേച്ചി : പിന്നെ …. ഞാൻ ആദ്യായിട്ടല്ലേ മോന്റെ കൂടെ മീറ്റിംഗിന് വരുന്നത്… ഇങ്ങനത്തെ ഒരു ആലോചന
ഞാനിതുവരെ കണ്ടിട്ടില്ല ? അതും ഈ ചെറിയ മീറ്റിംഗിന്. എന്താ പറ്റ്യേ മോനെ നിനക്ക്
ഞാൻ : ഒന്നുല ചേച്ചി, ഞാൻ എന്തെക്കെയോ ഇങ്ങനെ ആലോചിച്ചു പോയതാ… അന്നത്തെ ആ സംഭവം
ചേച്ചി : നീ അതിതുവരെ മറന്നില്ല ? അതിനെ പറ്റി നമ്മളിനി സംസാരിക്കണ്ട. ഒരു ദുർബല നിമിഷത്തിൽ
മോന് പറ്റിയ ഒരു തെറ്റ്. അത്രയെ ചേച്ചി അതിനെ പറ്റി കരുതിയിട്ടുള്ളു. മോനതോർത്തു
വിഷമിക്കണ്ട . ഇനി അങ്ങനൊന്നും വരാതെ ചേച്ചി നോക്കിക്കൊള്ളാം.
ഞാൻ : അല്ല ചേച്ചി … ഞാൻ എന്നാലും അങ്ങനെയൊക്കെ ചേച്ചിയോട് ?
ചേച്ചി : അത് സാരമില്ല എന്ന് ഞാൻ പറഞ്ഞില്ലേ. ഞാൻ കഴിഞ്ഞ ദിവസം പള്ളിയിൽ പോയി കുമ്പസാരിച്ചു
അതിലെ പാപമെല്ലാം കഴികിക്കളഞ്ഞു. ഇനി കുഴപ്പമൊന്നും ഇല്ല, ചെകുത്താനാ ഇങ്ങനൊക്കെ
നമ്മളെകൊണ്ട് തോന്നിപ്പിക്കുന്നത്.
ഇതൊക്കെ പറയുമ്പോഴും അവരുടെ ഓരോ ശ്വാസഗതിക്കനുസരിച്ചും ഉയർന്നുതാഴുന്ന മാറിടങ്ങളിലായിരുന്നു എന്റെ നോട്ടം മുഴുവൻ. മുടിയിൽ നിന്നും വരുന്ന കാച്ചിയ എണ്ണയുടെ മനം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു . പ്രായം നാൽപതു കഴിഞ്ഞെങ്കിലും അവരുടെ കണ്ണുകളിലെ അടങ്ങാത്ത കാമം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയോ അവരെ തടുക്കുന്നുണ്ട്. വിശ്വാസഞളിലും , പ്രമാണഞങളിലും , വൈധവ്യത്തിലും ബന്ധിച്ച വികാരങ്ങളുടെ ഒരു നീർകുടമായിരുന്നു അവർ. ഒരു നേർത്ത സ്പര്ശനം അതവർ കൊതിക്കുന്നുണ്ടോ ? ആരുടെയെങ്കിലും കൈകളിൽ ഞെരിഞ്ഞമരാൻ അവരുടെ സ്ത്രീമനസ്സ് കൊതിക്കുന്നുണ്ടാവില്ലേ ?
എന്തായാലും ഞാനിനി അവരെ തൊടില്ല …….. എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.
ഞങ്ങൾ മീറ്റിംഗ് നടക്കുന്ന ഓഫീസിൽ എത്തി. ദുബായിലെ ഒരു പ്രധാന ട്രേഡിങ്ങ് കമ്പനിയുടെ ഉടമയുമായിട്ടായിരുന്നു അന്നത്തെ മീറ്റിംഗ് ഒരു അറബി. ഖാലിദ് വലീദ് ആലം .അദ്ദേഹം ക്യാബിനിൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു .
ഖാലിദ് : വെൽക്കം ടു മൈ ഓഫീസ് മിസ്റ്റർ അരുൺ.