ആദ്യത്തേ ദിവസം അവിടെ ക്യാമറയുമായി കാത്തിരുന്നതു മിച്ചം. ഒരു വയസ്സന്‍ എന്തിനോ വേണ്ടി കടവില്‍ ഇറങ്ങിപ്പോകുന്നതു കണ്ടു. കുറച്ചു പെണ്ണുങ്ങളേയുള്ളു ആ ചുറ്റുവട്ടത്തില്‍,എങ്കിലും ഇതുങ്ങള്‍ക്കു കുളിയും നനയും ഒന്നും ഇല്ലേ, ഞാന്‍ ചിന്തിച്ചു പോയി. രണ്ടാം ദിവസം കോളേജില്‍ നിന്നും വന്നയുടനേ ഞാന്‍ പാവയ്ക്കാതോട്ടത്തിലെത്തി. ഉള്ളില്‍ പേടിയുമുണ്ട്വിളഞ്ഞ കായ് പറിയ്ക്കാന്‍ ഉടമസ്ഥന്‍ എത്തിയാല്‍ ഞാന്‍ പാവയ്ക്കാകള്ളനാകും.
മുകളില്‍ എവിടെയോ ഉറവയുള്ളതുകൊണ്ടാകാം ആ പൊരിവേനലിലും തോട്ടില്‍ നല്ല ഒഴുക്കുള്ള ഒരു ചാല്‍ ഉണ്ടായിരുന്നു. കുളിയ്ക്കുന്നിടത്ത് മുട്ടു വരേ തെളിനീരും. ഈ ഗ്രാമം
ഭാഗ്യപ്പെട്ടതാകുന്നു, ഞാനോര്‍ത്തു. പാടശേഖരത്തിന്റെ നടുവില്‍ നിന്നും ചരിഞ്ഞു വരുന്ന തോട് ഇവിടെ പറമ്പിനേ ഉരുമ്മി. വീണ്ടും ഒരു ചെറിയ തുണ്ടു പാടത്തിന്റെ നടുവിലൂടെ താഴേയ്ക്കൊഴുകി ആറ്റില്‍ ചെന്നു ചേരുന്നു. ആ തുണ്ടു പാടം കൃഷിയിറക്കുന്നതല്ലെന്നു
തോന്നുന്നു. കാരണം തോടിന്റെ അങ്ങേക്കരയില്‍ കുറ്റിച്ചെടികള്‍ തോട്ടിലേയ്ക്കു ചാഞ്ഞ് സമൃദ്ധമായി വളരുന്നുണ്ടായിരുന്നു. അതിനിടയില്‍ കേറിയിരുന്നാല്‍ ഇക്കരെ കടവില്‍ പെണ്ണുങ്ങളുടെ വിശദാംശങ്ങള്‍ കാണാന്‍ യാതൊരു പഞ്ഞവുമില്ലായിരുന്നു. പിടിയ്ക്കപ്പെട്ടാലോ എന്ന പേടികൊണ്ട്അതിനേപ്പറ്റി കൂടുതല്‍ ഞാന്‍ ആലോചിച്ചില്ല. എന്റെ സ്വപ്നമായ അഭിരാമിയുടെ മുമ്പില്‍ വെച്ച് അവഹേളിയ്ക്കപ്പെടുന്നതിലും ഭേദം മരണമായിരിയ്ക്കും.
കാത്തിരുപ്പു വെറുതെയായില്ല. അധികം കഴിയുന്നതിനു മുമ്പ് ഒരുത്തി വന്നു. ഞാന്‍ ക്യാമറാ സൂം ചെയ്തു. ഒരു കുഴപ്പം. തോട്ടില്‍ ഇറങ്ങി മുങ്ങുന്നതു കാണാന്‍ പറ്റുകയില്ല. അവര്‍ നിന്നാല്‍ കഷ്ടിച്ച് അരയ്ക്കു മേലോട്ടു കാണാം. അല്ലെങ്കില്‍ അവര്‍ താഴത്തേ തിട്ടയില്‍ കയറി നില്‍ക്കണം. കാരണം ഞാനിരിയ്ക്കുന്നിടത്തു നിന്നും നോക്കിയാല്‍ കാണുന്ന തോടിന്റെ കര ഉയര്‍ന്നതായിരുന്നു. ഇനി എല്ലാം ജാന്‍സിന്റെ ഭാഗ്യം പോലെ എന്നു ഞാന്‍ സമാധാനിച്ചു.
അടുത്ത പേജിൽ തുടരുന്നു