കൊഴുത്ത പെണ്ണുങ്ങൾ
Kozhutha Pennungal | Author : Radha
മെയിൻ റോഡിൽ നിന്നും ബുള്ളറ്റ് ഇടവഴിയിലേക്ക് കയറി വരുന്ന ശബ്‍ദം ഇരുവശത്തേയും വേലി മറച്ച പ്ലാസ്റ്റിക്ക് ഷീറ്റിൽ തട്ടി പ്രതിധ്വനിച്ചപ്പോൾ അതിനേക്കാൾ വേഗത്തിലായി കുഞ്ഞപ്പ ന്റെ നെഞ്ചിടിപ്പ്… ചങ്ങായിയും അയൽവാസിയുമായ അദ്രുമാന്റെ വാക്കും കേട്ടാണ് വറീത് മാപ്പിളേടെ കയ്യിൽനിന്നും ഒരു ലക്ഷം രൂപ കടം വാങ്ങീത്.. നൂറ്റിക്ക് അഞ്ചാണ് പലിശ. വാങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പത്തുപൈസ പലിശ ഇനത്തിൽ തിരിച്ചു കൊടുത്തിട്ടില്ല. വാങ്ങിയ പൈസ ചെലവാക്കാൻ പേടിച്ച് അങ്ങനെതന്നെ അദ്രുമാനെ അന്ന് തന്നെ ഏൽപ്പിച്ചതാ, അതങ്ങ് വാങ്ങി തിരിച്ചു കൊടുത്താലും രണ്ട് മാസത്തെ പലിശ പതിനായിരം വേറെ വെക്കണം.. പലിശ കാര്യത്തിൽ മാപ്പിള കണ്ണിൽ ചോര ഇല്ലാത്തോനാ.. അങ്ങേര് എന്നെ എന്തേലും ചെയ്‌താൽ എന്റെ കെട്ട്യോളും മുലയും കൊതവും വളർന്ന മൂന്ന് പെങ്കുട്ട്യോളും പെരുവഴിയാകും, ആകെ ഉള്ളത് ഈ രണ്ട് സെന്റ് പുറമ്പോക്കിലെ ചെറ്റക്കുടിലാണ്.. ഒരു ലക്ഷം രൂപകൊടുത്താൽ പട്ടയം ഒപ്പിച്ചുതരാമെന്ന മെമ്പർ കുട്ടപ്പന്റെ വാക്കിനൊപ്പം, മക്കളുടെ കാര്യത്തിൽ അദ്രുമാന്റെ ചില കുരുട്ട് ബുദ്ധിയും കൂട്ടിയാണ് പൈസ കടം വാങ്ങീത്.. പക്ഷെ ഇപ്പോൾ ബുള്ളറ്റിന്റെ ഒച്ച കേട്ടാൽ തൂറാനും മുള്ളാനും കൂടി ഒരുമിച്ച് തോന്നണത് പോലെയാണ് അവസ്ഥ.
വയസ്സ് പത്തറുപത്തിനാല് ആയെങ്കിലും അതൊന്നും പുറത്ത് കാട്ടാത്ത ഇരുനിറത്തിൽ തടിച്ചു നല്ല പൊക്കമുള്ള ആരോഗ്യ ദൃഢഗാത്രനാണ് വറീത് മാപ്പിള.. അന്നാട്ടിലെ സ്വകാര്യ ബാങ്കും ഗുണ്ടയും എല്ലാം മാപ്പിള തന്നെ.. പലിശ അടവ് മുടങ്ങുന്നവർക്ക് കൊടുക്കാൻ മൂപ്പർക്ക് സ്വന്തമായുള്ള ശിക്ഷാരീതികളുണ്ട്. പലിശക്ക് പകരം ജപ്തി മുതൽ പിഴപലിശക്ക് പകരമായി നക്കൽ ശിക്ഷവരെ… അതെല്ലാം വഴിയേ പറയാം.. അങ്ങനെയുള്ള വറീത് മാപ്പിളയിൽ നിന്നുമാണ് അയ്യായിരം പോയിട്ട് അഞ്ഞൂറ് രൂപ മാസം മിച്ചം വെക്കാൻ ഇല്ലാത്ത കുഞ്ഞപ്പൻ ഒരുലക്ഷം പലിശക്കെടുത്തത്.. അതിന്റെ പലിശ രണ്ട് മാസം മുടങ്ങിയപ്പോൾ അതും ചോദിച്ചുള്ള വരവാണീ ബുള്ളറ്റിൽ റോഡിൽ നിന്നും ഇടത്തോട്ടുള്ള ഇടവഴിയിലേക്ക് തിരിച്ചത്.. നീലഷീറ്റുകൊണ്ട് വേലികെട്ടിയ വീട് കഴിഞ്ഞു ചെടിവേലിയുള്ള വലതുവശത്തെ ഓടിട്ട വീട്.. അദ്രുമാൻ പറഞ്ഞ് തന്ന അടയാളം കിറുകൃത്യം..