(പോയില്ലാടാ കാപെറുക്കി.. ഇവിടെ തന്നെയുണ്ട്, നിൻറ്റെയെക്കെ കളി ഞാൻ ശെരിയാക്കിത്തരാം.)
ചാറ്റ് ഓട്ടോ ഡീലിറ്റ് ഇട്ടിരിക്കുവാണ്. ഒരു മണിക്കുർ കഴിയുമ്പോ തനിയെ ഡീലിറ്റാകും..
ശ്രീകലക്ക് പെരുവിരലിന്നെ ചെറിഞ്ഞു കേറി. ഇവനുമായിട്ടായിരുന്നോ ഇവളുടെ കൊഞ്ചികുഴച്ചിൽ. ഡൈവോഴ്സായി രണ്ടുവർഷമായി മരുഭൂമി പോലെ കിടക്കുന്ന എനിക്കില്ലാത്ത എന്തു കഴപ്പാ കെട്ടി ലൈവായി ഒരു കണവമുള്ള എവക്ക്. ശരിയാക്കിത്തരാം.. അങ്ങനെയിപ്പോ ആരും സുഖിക്കണ്ട. അതും എൻറ്റെ അറിവിൽ……. ശ്രീകല കലിപ്പിലായി. എൻറ്റെ കൊക്കിൽ ജീവനുള്ളപ്പോ ആരും അങ്ങനെയിവിടെ അവിഹിതമൊണ്ടാക്കണ്ട. ഫോണെടുത്ത് സീതയുടെ മേശപ്പുറത്തെക്കൊരെറു കൊടുത്ത് ശ്രീകല താഴെക്കിറങ്ങി സ്റ്റോറിലെക്കു ചെന്നു.അനിലവിടെ ഫോണും കുത്തിയിരുപ്പുണ്ട്. നല്ലസൌകര്യം.. വേറെയാരുമില്ല.
“എന്താ ചേച്ചി താഴോട്ടോക്കെ..“ അനിൽ ശ്രീകലയെ നോക്കി ഒരു വെടല ചിരി ചിരിച്ചു.
“ഒന്നുമില്ലടാ… ഒരു സാധനം സ്റ്റോക്കുണ്ടോന്ന് നോക്കാൻ വന്നതാ.“(ഇന്നു നീ കരയും)
“എതു സാധനമാ ചേച്ചി.. ഞാൻ എടുത്തുതരാം.”
“നീയാ ഓട്ടോമാറ്റിക്ക് വൈബ്രെറ്ററുണ്ടോന്ന് നോക്കിക്കെ.”
“ഓട്ടോമാറ്റിക്ക് വൈബ്രെറ്ററോ അതെന്തു സാധനം.”
“ഓഹോ.. ഇത്രയം കാലമായിട്ടും നിനക്കിവിടത്തെ സ്റ്റോക്ക് ഒന്നും അറിഞ്ഞുടെ.”
“അത് പിന്നെ ചേച്ചി….” .അനിൽ നിന്നു പരുങ്ങി.. വിഷമാണ്….പണികിട്ടും… പേടിക്കണം
“വോ വോ.. മനസ്സിലായി.. നിന്നു വെഷമിക്കണ്ട.. അപ്പറത്തുപോയി തപ്പ് ഒരു ചൊവന്ന പെട്ടിയാ….യിവിടെ ഞാൻ നോക്കാം.(നീയല്ല നീൻറ്റെയപ്പനെ വിറ്റ കാശ് എൻറ്റെലുണ്ട്….)
‘രക്ഷപ്പെട്ടു’ അനിൽ പതിയെ അടുത്ത റൂമിലെക്ക് വലിഞ്ഞു. അവൻ പോയ പുറകെ ശ്രീകല അവൻറ്റെ ബാഗ് കൈയ്യിലെടുത്തു.
ഒന്നാമത്തെ അറ, രണ്ടാമത്തെ അറ, മൂന്നാമത്തെ അറ- കിട്ടി ഐറ്റം കിട്ടി. ശ്രീകല പെട്ടിയോടെ പൊക്കി തിരിച്ചു മുകളിലെക്കു കയറി.സീത എംഡിയുടെ മുറിയിൽ നിന്ന് തിരിച്ചു വന്നിട്ടില്ല. ശ്രീകല വൈബ്രറ്റർ സ്വന്തം ബാഗിനുള്ളിലെക്കു തള്ളി, എന്നിട്ടൊന്നുമറിയാത്ത മട്ടിൽ തിരിഞ്ഞിരുന്നു പണി തുടർന്നു.
വൈകുന്നെരം അഞ്ചുമണി.
“നീ ഇറങ്ങുന്നില്ലെ.. എല്ലാവരും ഇറങ്ങി ” തിരക്കിട്ടു കംബ്യുട്ടറിൽ കള്ളപണിയെടുത്തു കൊണ്ടിരിക്കുന്ന സീതയെ എറു കണ്ണിട്ടുനോക്കി ശ്രീകല ചോദിച്ചു.
“കൊറച്ചു കൂടി പണിയുണ്ട് ചേച്ചി ഇറങ്ങിക്കോ.” കംബ്യുട്ടറിൽ നിന്നും കണ്ണെടുക്കാതെ സീത പറഞ്ഞു.
“എന്നാ ശെരി, ഞാൻ പോണ് “ (നിൻറ്റെ പണിയെന്താണെന്ന് എനിക്കറിയാം.)