പെർഫക്ട്, നല്ല ഒന്നാന്തരം മലയാളി മങ്ക. അവൾ ഒരു ചെറിയ നാണത്തോടെ എഴുന്നേറ്റു എന്നിട്ട് മൊബൈൽ എടുത്ത് അമാന് മെസേജ് ഇട്ടു.
എവിടെത്തി?
അവളുടെ വീടിന് തൊട്ടപ്പുറത്തുള്ള ഇടറോടിലെ പൊന്തക്കാട്ടിലേക്ക് വണ്ടി കയറ്റി വച്ചപ്പോഴാണ് അവൻ്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
അമാൻ : മ്…ഞാൻ ദേ പുറത്ത് എത്തി. റെഡി ആയോ?
സുഭദ്ര : മ്….
അമാൻ : ശരിക്കും?
സുഭദ്ര : മ്…..
അമാൻ : ഞാൻ പുറത്ത് വന്നിട്ട് മൊബൈലിൽ ഒരു ബെൽ അടിക്കും.
അപ്പോൾ സിറ്റൗട്ടിലെ ലൈറ്റ് മാത്രം ഇട്ട് വാതിൽ തുറക്കണം ഓക്കേ?
സുഭദ്ര : സിറ്റൗട്ടിലെ ലൈറ്റോ? അതിടണോ?
അമാൻ : മ്… അതും മാത്രം. ഓക്കേ.
സുഭദ്ര : ഓക്കെ.
അമാൻ മൊബൈൽ വച്ച് സുഭദ്രയുടെ വീടിന്റെ മതിൽ കയറി നിരങ്ങി ഇറങ്ങി. സുഭദ്ര യുടെ വീട്ടിലെ സകല ലൈറ്റും അണഞ്ഞു. സിറ്റൗട്ടിലെ ലൈറ്റ് മാത്രം കത്തി. തെളിഞ്ഞു. അമാൻ ഫോൺ എടുത്ത് ഒരു റിങ്ങ് നൽകി. തൻ്റെ ഫോൺ മേശപ്പൂറത്തിരുന്ന് വിറയ്ക്കുന്നത് കണ്ട് സുഭദ്ര ഒന്ന് നടുങ്ങി. എന്നിട്ട് ദീർഘമായി ഒന്നും നിശ്വസിച്ചു , ൻ്റെ ദൈവമേ ആരും കാണരുതേ എന്ന് പ്രാർത്ഥിച്ച് അവൾ മെല്ലെ കതകിന്റെ അടുത്തേക്ക് എത്തി എന്നിട്ട് ഒന്നും കൂടി കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ച് കതകിന്റെ രണ്ട് കുറ്റി എടുത്തു എന്നിട്ട് നേരേ അവസാനത്തെ ചുറ്റിയാണ് മുകളിലത്തെ കുറ്റിയ്ക്കായി ആയുന്നതിന് മുൻപ് അവൻ ഒന്നും കൂടി ശ്വാസമെടുത്ത് വലിച്ചു വിട്ടു. എന്നിട്ട് സർവ്വ ശക്തിയും സംഭരിച്ച് അവളുടെ ദേഹത്തുണ്ടായിരുന്ന ഏക വസ്ത്രമായ ടൗവ്വൽ അഴിച്ച് സോഫയിലേക്ക് ഇട്ടു. എന്നിട്ട് നൂൽ ബന്ധമില്ലാതെ കതകിന്റെ അവസാന കുറ്റിയും എടുത്ത് കതക് മെല്ലെ തുറന്നു.
പുറത്ത് നിന്ന അമൻ്റെ ഹൃദയം പടം പാടാം മിടിക്കുകയായിരുന്നു. കതകിന്റെ കുറ്റി തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അത് പെരുമ്പറ പോലെ മുഴങ്ങി. അവൻ്റെ ദീർഘകാലത്തെ ഒരു സ്വപ്നമാണ് ഇന്ന് സാധിക്കാൻ പോകുന്നത്. ആ കതകിനപ്പുറത്ത് തന്നെ സ്വീകരിക്കാൻ ആയി തൻ്റെ സ്വപ്ന സുന്ദരി ഉണ്ട് അതും തനിക്ക് വേണ്ടി അണിഞ്ഞ് ഒരുങ്ങി. ഒരുങ്ങി എന്ന് പറയുമ്പോൾ കാച്ചെണ്ണ തേച്ച് കുളിച്ചൊരുങ്ങി, കണ്ണെഴുതി പൊട്ടും തോട്ട് മുടിയിൽ മുല്ലപ്പൂ ചൂടി, കഴുത്തിൽ താലി അണിഞ്ഞ് ഹോ… ബാക്കി കൂടി ഓർത്തപ്പോഴേക്കും അവൻ ആവേശം കൊണ്ട് തിളച്ചു മറിഞ്ഞു. പതിയെ ആ വീടിന്റെ കതക് പാളികൾ രണ്ടായി തുറന്നു. അവൻ വാ പൊളിച്ചു നോക്കി നിൽന്നതിനിടയിൽ സുഭദ്ര ഏതോ ഒരു യക്ഷിക്കഥയിലെ യക്ഷിയേപ്പോലെ നൂൽബന്ധമില്ലാതെ പുറത്തേക്ക് വന്നു.